അര്‍ജുന്‍ ഇനി ഓർമകളിൽ ജീവിക്കും ; സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി
കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചില്‍ മരിച്ച കോഴിക്കോട് സ്വദേശി അര്‍ജുന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. സഹോദരന്‍ അഭിജിത്താണ് ചിതയ്ക്ക് തീ കൊളുത്തിയത്.
കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചില്‍ മരിച്ച കോഴിക്കോട് സ്വദേശി അര്‍ജുന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. സഹോദരന്‍ അഭിജിത്താണ് ചിതയ്ക്ക് തീ കൊളുത്തിയത്.
കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ പെട്ട് മരിച്ച കോഴിക്കോട് സ്വദേശിയായ ട്രക്ക് ഡ്രൈവർ അർജുൻ്റെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് കൈമാറി. ആംബുലൻസിൽ
കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുന്‍റെ ഭൗതിക ശരീരവും ലോറിയും 72 ദിവസത്തിന് ശേഷം ഇന്ന് തെരച്ചിലിൽ കണ്ടെത്തി. ഇപ്പോൾ
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായി മരണപ്പെട്ട അർജുൻ മലയാളികളുടെ മനസിൽ ജീവിക്കുമെന്ന് നടി മഞ്ജു വാര്യർ. മരിച്ചുവെന്നത് വേദനിപ്പിക്കുന്നതാണെങ്കിലും അർജുന്റെ മൃതദേഹം
മണ്ണിടിച്ചിലിൽ കാണാതായി 71 ദിവസത്തിന് ശേഷം അർജുന്റെ മൃതദേഹം ഇന്ന് തെരച്ചിലിൽ കണ്ടെത്തിയിരിക്കുന്നു. ഡ്രഡ്ജർ ഉപയോഗിച്ച് പുറത്തെടുത്ത ട്രക്കിനുള്ളിൽ അർജുന്റെ
മണ്ണിടിച്ചിലിൽ കാണാതായ അർജ്ജുന്റെ ലോറി കണ്ടെത്തുന്നതിനുള്ള ഷിരൂർ ദൗത്യത്തിൽ നിന്ന് പിന്മാറി പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. ജില്ലാ
കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിലിന് ഡ്രെഡ്ജർ ഗംഗാവലി പുഴയിലെത്തിച്ചു.ഇന്ന് വൈകുന്നേരം 4.45 ഓടെയാണ് ഡ്രെഡ്ജർ
വാർത്തകളിൽ ഇടംനേടിയ മുഡ കുംഭകോണം ഒരു പുതിയ കുംഭകോണത്തിലൂടെ മാറ്റിനിർത്തി സിദ്ധരാമയ്യ സർക്കാർ . അന്നത്തെ മുഖ്യമന്ത്രി ബി എസ്
കോൺഗ്രസിന്റെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഒഫീഷ്യൽ അക്കൗണ്ടുകളും വ്യക്തിഗത അക്കൗണ്ടുകളും ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനായി അദ്ദേഹത്തിൻ്റെ
ഒരിടവേളയ്ക്ക് ശേഷം കര്‍ണാടകയില്‍ വിണ്ടും’ഓപ്പറേഷൻ താമരക്ക്’ ബിജെപിയുടെ ശ്രമമെന്ന് ആരോപണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്. എം.എല്‍.എമാർക്ക് 100 കോടി വരെയാണ്