നാവിക പോരാട്ടത്തിന് ഇറാൻ; ശത്രുക്കൾക്ക് കയ്‌പേറിയ പരാജയം നൽകുമെന്ന് മുജ്തബ ഖമേനി
ഇറാൻ-അമേരിക്ക തർക്കം കടലിലെ സൈനിക നീക്കങ്ങളിലേക്ക് വഴിമാറുന്നതിനിടെ, ശത്രുക്കൾക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനി രംഗത്തെത്തി.
ഇറാൻ-അമേരിക്ക തർക്കം കടലിലെ സൈനിക നീക്കങ്ങളിലേക്ക് വഴിമാറുന്നതിനിടെ, ശത്രുക്കൾക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനി രംഗത്തെത്തി.
ലിയോ പതിനാലാമൻ മാർപാപ്പയ്ക്കെതിരായ ട്രംപിന്റെ പ്രസ്താവനയെ അപലപിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. ഇറാന്റെ പേരിൽ മാർപാപ്പയുടെ ശ്രേഷ്ഠതയെ അപമാനിച്ചതിനെ
ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് തുറന്നു കിടക്കുകയാണെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ഫതാലി. ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ഇന്ത്യന്‍
ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കൂടുതൽ ചർച്ചകൾക്ക് അടിസ്ഥാനമായി അമേരിക്കയ്ക്ക് അംഗീകരിക്കേണ്ടി വന്നത് ഇറാന്റെ 10 ഇന പോയിന്റ് നിർദ്ദേശമാണ്. ഇതോടെയാണ്
ഇന്ന് രാത്രി ഇറാനിനെ ഇല്ലാതാക്കുമെന്ന കൊലവിളിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ “ട്രൂത് സോഷ്യലിലെ’, തന്റെ
ഇറാനെ ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കാൻ കഴിയുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് . ചൊവ്വാഴ്ച വൈകുന്നേരത്തോടെ ചിലപ്പോൾ അത്
ഇറാൻ വെടിവെച്ചു വീഴ്ത്തിയ എഫ് 15 ഇ യുദ്ധവിമാനത്തിലെ പൈലറ്റ് ഏതാണ്ട് 48 മണിക്കൂറോളമാണ് ഇറാന്റെ ദുർഘടമായ പർവതനിരകളിൽ ഒളിച്ചിരുന്നത്.
യുഎസിനും ഇസ്രയേലിനും ബിഗ് സർപ്രൈസ് എന്ന് ആക്രമണ മുന്നറിയിപ്പുമായി ഇറാൻ. 48 മണിക്കൂറിനുള്ളിൽ യുഎസുമായി കരാറിലെത്തുകയോ അല്ലെങ്കിൽ ഹോർമുസ് കടലിടുക്ക്
അമേരിക്കൻ ഫൈറ്റർ ജെറ്റ് വിമാനം യുഎസ്എഫ്- 35ഇയുടെ പൈലറ്റ് ഇറാന്റെ പിടിയിലായെന്ന് ഇറാനിയൻ ന്യൂസ് ഏജൻസിയായ തസ്‌നിം. ദക്ഷിണ ഇറാനിൽ
സംഘർഷബാധിതമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനെക്കുറിച്ചുള്ള ബഹുമുഖ ചർച്ചകൾക്കായി ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളെ യുണൈറ്റഡ് കിംഗ്ഡം (യുകെ) ക്ഷണിച്ചിട്ടുണ്ടെന്ന്