പേർഷ്യൻ ഉൾക്കടലിൽ യുഎസ്–ഇറാൻ സംഘർഷം രൂക്ഷം; ഇറാന്റെ എണ്ണക്കപ്പലുകൾക്ക് നേരെ അമേരിക്കൻ ആക്രമണം
പേർഷ്യൻ ഉൾക്കടലിലും ഹോർമുസ് കടലിടുക്കിലും അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതീവ രൂക്ഷമായ ഘട്ടത്തിലേക്ക് കടക്കുന്നതായി റിപ്പോർട്ട്. യുഎസ്
പേർഷ്യൻ ഉൾക്കടലിലും ഹോർമുസ് കടലിടുക്കിലും അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതീവ രൂക്ഷമായ ഘട്ടത്തിലേക്ക് കടക്കുന്നതായി റിപ്പോർട്ട്. യുഎസ്
ചൈനയുമായുള്ള തന്ത്രപരവും ഉഭയകക്ഷിപരവുമായ ബന്ധം കൂടുതൽ ശക്തമാക്കാൻ ഇറാൻ. ഡൽഹിയിൽ നടന്ന ബ്രിക്സ് ജുഡീഷ്യൽ നേതാക്കളുടെ യോഗത്തിനിടെ ഇറാൻ ജുഡീഷ്യറി
മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് ഇറാൻ സായുധസേനാ മേധാവി മേജർ ജനറൽ അലി അബ്ദുള്ളഹി.
വിദേശ ഭീഷണികൾ നേരിടാനും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനും പ്രതിരോധ ശേഷി കൂടുതൽ ശക്തമാക്കുമെന്ന് ഇറാൻ. അത്യാധുനിക ആയുധങ്ങളും സൈനിക ഉപകരണങ്ങളും
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈകളിലാണെന്ന് ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സ് (ഐആർജിസി) നാവികസേന അവകാശപ്പെട്ടു. കടലിടുക്ക് പൂർണമായി തുറന്നിരിക്കുകയാണെന്നും
ഇറാനുമായി പെട്രോകെമിക്കൽ, പെട്രോളിയം വ്യാപാരങ്ങളിൽ ഏർപ്പെട്ടുവെന്നാരോപിച്ച് നാല് ഇന്ത്യൻ കമ്പനികൾക്കും മൂന്ന് ഇന്ത്യൻ പൗരന്മാർക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തി. “ഓപ്പറേഷൻ
പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ, കരസേനാ ആക്രമണത്തിന് അമേരിക്കയും സഖ്യസേനകളും മുതിർന്നാൽ കുവൈറ്റിനും മേഖലയിലെ മറ്റ്
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ യൂറോപ്പിലെ യുഎസ് സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിടാൻ ഇറാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ഇറാൻ
അമേരിക്കയുമായി രഹസ്യ ചർച്ചകൾ നടത്തുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന പൂർണ്ണമായും തള്ളി ഇറാൻ. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കൂടുതൽ സങ്കീർണ്ണമാകുന്നതിനിടെ പുതിയ വിവാദത്തിന് വഴിവെച്ച് ഇറാനിൽ നിന്ന് ഒരു പാരിതോഷിക പ്രഖ്യാപനം പുറത്തുവന്നതായി