ഇറാനിയൻ ആസ്തികൾ പിടിച്ചെടുക്കാൻ അമേരിക്ക; ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിൽ
ശാശ്വത സമാധാനത്തിനായുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനിടയിലും, ഗൾഫ് മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി അമേരിക്കയുടെ പുതിയ സാമ്പത്തിക-സൈനിക നീക്കങ്ങൾ. ഇറാനിയൻ ആക്രമണങ്ങളിൽ
ശാശ്വത സമാധാനത്തിനായുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനിടയിലും, ഗൾഫ് മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി അമേരിക്കയുടെ പുതിയ സാമ്പത്തിക-സൈനിക നീക്കങ്ങൾ. ഇറാനിയൻ ആക്രമണങ്ങളിൽ
കുവൈറ്റിനും ബഹ്റൈനും നേരെ വീണ്ടും ആക്രമണം നടത്തി ഇറാൻ. ഇന്ന് പുലർച്ചെയാണ് ഇരുരാജ്യങ്ങൾക്കും നേരെ ഡ്രോണുകളും മിസൈലുകളുമായി ഇറാൻ ആക്രമണം
മേഖലയിലെ വർധിച്ചുവരുന്ന സുരക്ഷാ ആശങ്കകളെത്തുടർന്ന് സ്വന്തം പൗരന്മാർക്ക് ഇറാനിലേക്കും ഇറാഖിലേക്കും ബഹ്‌റൈൻ യാത്രാവിലക്കേർപ്പെടുത്തി. ഇറാൻ ഭാഗത്തുനിന്നുണ്ടാകുന്ന ആക്രണങ്ങളുടെ പശ്ചാത്തലത്തിലും തുടരുന്ന
ബെയ്റൂട്ടിലെ ജനവാസ മേഖലകളിൽ ആക്രമണം നടത്തുമെന്ന ഇസ്രയേലിന്റെ ഭീഷണിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി ഇറാൻ. ബെയ്റൂട്ടിലെ ദാഹിയയിൽ നിന്നും
ഇറാനുമായുള്ള കരാറിന് സാധ്യതയുണ്ടെന്നും ഹോർമുസ് കടലിടുക്ക് സൗജന്യമായി തുറന്നുനൽകാൻ ഇറാൻ ഒരുക്കമാണെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന നിഷേധിച്ച്
ആധുനിക യുദ്ധരംഗത്തെ നിർണ്ണായക ശക്തിയായ ഡ്രോണുകളെ സൈനിക ആവശ്യങ്ങൾക്കപ്പുറം സിവിലിയൻ വികസനത്തിനായി ഉപയോഗിക്കാനുള്ള പുതിയ പദ്ധതിയുമായി ഇറാൻ. ഇതിനായി പ്രതിരോധ
മധ്യപൂർവ്വേഷ്യയിൽ യുദ്ധഭീഷണി വീണ്ടും ശക്തമാകുന്ന സാഹചര്യത്തിൽ ഇറാന്റെ പുതിയ ആണവ മുന്നറിയിപ്പ് ലോകശക്തികളിൽ ആശങ്ക ഉയർത്തി. “ഇനിയൊരു ആക്രമണം ഉണ്ടായാൽ
ഇറാൻ യുദ്ധം ആഗോളതലത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ റഷ്യയും ഇറാനും തമ്മിലുള്ള സൈനിക സഹകരണം പുതിയ തലങ്ങളിലേക്ക് കടക്കുന്നതായി റിപ്പോർട്ടുകൾ.
ഇറാനിലെ ചബഹാര്‍ തുറമുഖത്തിന് മേല്‍ ഇന്ത്യക്കുള്ള ഉപരോധ ഇളവ് ഇന്ന് അവസാനിക്കും. ഉപരോധ ഇളവ് നീട്ടാനായി ഇന്ത്യ യുഎസിന് കത്തുനല്‍കിയെങ്കിലും
ഇസ്രയേൽ-യുഎസ് ആക്രമണത്തിൽ പരിക്കേറ്റ ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയി ജീവനോട് ഉണ്ടെങ്കിലും വിശ്രമത്തിലാണെന്ന് വിവരം. ആക്രമണത്തിൽ മുഖത്തിന് ഗുരുതരമായി