ഇറാനില്‍ യുഎസ് – ഇസ്രയേല്‍ ആക്രമണം; പലയിടത്തും മിസൈലുകള്‍ പതിച്ചു
ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ യുഎസ്- ഇസ്രയേല്‍ വ്യോമാക്രമണം. ഇന്ന് പുലര്‍ച്ചെ നഗരത്തില്‍ പലയിടത്തും സ്‌ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ പരമോന്നത
ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ യുഎസ്- ഇസ്രയേല്‍ വ്യോമാക്രമണം. ഇന്ന് പുലര്‍ച്ചെ നഗരത്തില്‍ പലയിടത്തും സ്‌ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ പരമോന്നത
ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും സംയുക്ത സൈനിക നീക്കത്തിന് ഒരുങ്ങുന്നതായി സൂചന. ഈ സാഹചര്യത്തിൽ ഇസ്രായേൽ സൈന്യം
ഇറാനിലേക്ക് അമേരിക്ക കൂടുതൽ നാവികസേനയെ നീക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു, ഒരു കരാറിലെത്താൻ വാഷിംഗ്ടൺ ആഗ്രഹിക്കുന്നു, പക്ഷേ ചർച്ചകൾ
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം ഉച്ചസ്ഥായിയിലെത്തിയിരിക്കുന്നു. തങ്ങളുടെ നേതാവിനെ ഉപദ്രവിച്ചാൽ ലോകം കത്തിയെരിയുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താൻ കൊല്ലപ്പെട്ടാൽ
ഇറാനില്‍ ശക്തമാകുന്ന ആഭ്യന്തര പ്രക്ഷോഭത്തെ തുടർന്ന് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള സാധ്യത കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുകയാണ്. രാജ്യവ്യാപക ഇന്റർനെറ്റ്
നിമിഷപ്രിയ കേസിൽ ഇറാൻ ഇടപെടുന്നതിനെതിരെ കൊല്ലപ്പെട്ട തലാൽ അബ്ദുമഹദിയുടെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി രംഗത്തെത്തി. കൊലപാതകം ഇറാനിൽ നടന്നിരുന്നെങ്കിൽ
ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി കോമയിലാണെന്ന റിപ്പോർട്ടുകൾ തള്ളി ഇറാൻ. കഴിഞ്ഞ ദിവസം ലെബനനിലെ ഇറാൻ അംബാസിഡറുമായി
ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹസൻ നസ്‌റല്ലയുടെ പിൻഗാമിയായി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ നയിം ഖാസിമിനെ തെരഞ്ഞെടുത്തതായി ഹിസ്ബുല്ല പ്രസ്താവനയിലൂടെഅറിയിച്ചു .
ഇന്ന് പുലർച്ചെ ഇറാനിലെ സൈനിക ലക്ഷ്യങ്ങളിൽ കൃത്യമായ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഇറാനെതിരെയുള്ള ആക്രമണം മാസങ്ങളായി ഇറാനിൽ
ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി തൻ്റെ അപൂർവമായ വെള്ളിയാഴ്ച പ്രഭാഷണത്തിൽ ഇസ്രായേലിനെതിരായ ഫലസ്തീൻ, ലെബനീസ് പ്രസ്ഥാനങ്ങളെ പിന്തുണച്ചതിനാൽ