നാടിനെ തകർക്കാൻ ഗവർണറെ കരുവാക്കിയുള്ള നീക്കം നല്ലതല്ലെന്ന് കേന്ദ്ര സർക്കാർ ഓർക്കണം: മുഖ്യമന്ത്രി
അവിവേകികൾക്ക് ഇത്തരം സ്ഥാനങ്ങളിൽ അധികകാലം തുടരാൻ കഴിയില്ല,അക്കാദമിക സമൂഹത്തെ പ്രകോപിപ്പിക്കുന്നതിൽ നിന്ന് ഗവർണർ
അവിവേകികൾക്ക് ഇത്തരം സ്ഥാനങ്ങളിൽ അധികകാലം തുടരാൻ കഴിയില്ല,അക്കാദമിക സമൂഹത്തെ പ്രകോപിപ്പിക്കുന്നതിൽ നിന്ന് ഗവർണർ
കാലിക്കറ്റ് സര്‍വ്വകലാശാലയിലേക്ക് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത 18 പേരില്‍ ഒമ്പത് പേര്‍ ബിജെപി പ്രതിനിധികളാണ്. സര്‍വകലാശാലയുടെ തന്നെ ചരിത്രത്തില്‍
രാജാവിനോടോ വ്യക്തികളോടോ അല്ല വിധേയത്വം കാണിക്കേണ്ടതെന്നും ഭരണഘടനയോടാണ് വിധേയത്വം കാണിക്കേണ്ടതെന്നും ഗവര്‍ണര്‍
നിയമ സഭ പാസ്സാക്കിയ ബില്ലുകളിൽ ഒപ്പിടാത്തത് തൊരപ്പൻ പണിയാണ്. സുപ്രീം കോടതിയോട് ഗവർണർ അനാദരവ് കാണിച്ചു. മന്ത്രി ആർ ബിന്ദു
നിയമോപദേശം ലഭിച്ചതായി മുഖ്യമന്ത്രി അവകാശപ്പെട്ടു. ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് രാജ്ഭവന് കൈമാറി.'ചാൻസലർ വിശദീകരണം തേടുകയും മുഖ്യമന്ത്രി
സർവകലാശാലയുടെ പ്രോവൈസ് ചാന്‍സലര്‍ എന്ന നിലയ്ക്ക് സംസ്ഥാന ഉന്നത വിദ്യാഭ്യാസമന്ത്രി ഇതിനെല്ലാം കൂട്ടുനിന്നു. നേതാവിന്റെ ഭാര്യയ്ക്ക്
സത്യത്തിൽ ഇന്നലത്തെ പരാമർശത്തോടെ, ഗവർണർക്ക് മാന്യമായ വ്യക്തിത്വമുണ്ടെങ്കിൽ അദ്ദേഹം രാജിവെക്കേണ്ട സമയമാണിത്. സുപ്രീം
ഇതിനെ തുടർന്ന് സംസ്ഥാനത്തിന്‍റെ ഹർജിയിൽ ഭേദഗതി വരുത്താൻ കോടതി അനുമതി നൽകി. ഇതിനായി അപേക്ഷ നൽകാൻ കോടതി നിർദ്ദേശിച്ചു
ഇതില്‍ പഞ്ചാബ്, തമിഴ്‌നാട് സര്‍ക്കാരുകളുടെ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ഗവര്‍ണര്‍മാര്‍ക്കെതിരേ രൂക്ഷവിമര്‍ശനമാണ് നടത്തിയത്. ഫെഡറൽ
സംസ്ഥാനത്തിൻ്റെ തിരഞ്ഞെടുക്കപ്പെട്ട മേധാവിയല്ല ഗവർണർ. ചില ഭരണഘടനാ അധികാരങ്ങൾ ഗവർണർക്ക് ഉണ്ടെന്ന് മാത്രം. നിയമസഭയുടെ നിയമ