ഗവർണർ രാജി വെക്കണം എന്നത് കേരളത്തിന്റെ പൊതുവികാരമാണ്: എംവി ഗോവിന്ദൻ മാസ്റ്റർ
നിയമ സഭ പാസ്സാക്കിയ ബില്ലുകളിൽ ഒപ്പിടാത്തത് തൊരപ്പൻ പണിയാണ്. സുപ്രീം കോടതിയോട് ഗവർണർ അനാദരവ് കാണിച്ചു. മന്ത്രി ആർ ബിന്ദു
നിയമ സഭ പാസ്സാക്കിയ ബില്ലുകളിൽ ഒപ്പിടാത്തത് തൊരപ്പൻ പണിയാണ്. സുപ്രീം കോടതിയോട് ഗവർണർ അനാദരവ് കാണിച്ചു. മന്ത്രി ആർ ബിന്ദു
നിയമോപദേശം ലഭിച്ചതായി മുഖ്യമന്ത്രി അവകാശപ്പെട്ടു. ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് രാജ്ഭവന് കൈമാറി.'ചാൻസലർ വിശദീകരണം തേടുകയും മുഖ്യമന്ത്രി
സർവകലാശാലയുടെ പ്രോവൈസ് ചാന്‍സലര്‍ എന്ന നിലയ്ക്ക് സംസ്ഥാന ഉന്നത വിദ്യാഭ്യാസമന്ത്രി ഇതിനെല്ലാം കൂട്ടുനിന്നു. നേതാവിന്റെ ഭാര്യയ്ക്ക്
സത്യത്തിൽ ഇന്നലത്തെ പരാമർശത്തോടെ, ഗവർണർക്ക് മാന്യമായ വ്യക്തിത്വമുണ്ടെങ്കിൽ അദ്ദേഹം രാജിവെക്കേണ്ട സമയമാണിത്. സുപ്രീം
ഇതിനെ തുടർന്ന് സംസ്ഥാനത്തിന്റെ ഹർജിയിൽ ഭേദഗതി വരുത്താൻ കോടതി അനുമതി നൽകി. ഇതിനായി അപേക്ഷ നൽകാൻ കോടതി നിർദ്ദേശിച്ചു
ഇതില്‍ പഞ്ചാബ്, തമിഴ്നാട് സര്‍ക്കാരുകളുടെ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ഗവര്‍ണര്‍മാര്‍ക്കെതിരേ രൂക്ഷവിമര്‍ശനമാണ് നടത്തിയത്. ഫെഡറൽ
സംസ്ഥാനത്തിൻ്റെ തിരഞ്ഞെടുക്കപ്പെട്ട മേധാവിയല്ല ഗവർണർ. ചില ഭരണഘടനാ അധികാരങ്ങൾ ഗവർണർക്ക് ഉണ്ടെന്ന് മാത്രം. നിയമസഭയുടെ നിയമ
ഇതോടൊപ്പം തന്നെ സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിക്ക് എതിരെ നടക്കുന്ന പ്രവര്‍ത്തനങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. ദുഷ്ടമനസുള്ളവര്‍ ലൈഫ്
നിലവിൽ നിയമപ്രകാരം പ്രതിവര്‍ഷം 32 ലക്ഷം രൂപയാണ് സര്‍ക്കാര്‍ രാജ്ഭവന് നല്‍കേണ്ടത്. ഈ തുക 2.60 കോടി രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്നാണ്
അതേസമയം, സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ ഉന്നയിച്ചത്. സംസ്ഥാനത്ത് ധൂര്‍ത്താണ് നടക്കുന്നത്. ജനങ്ങളുടെ പണം