
ബിജെപിക്കെതിരെ വിശാല സഖ്യത്തിനായി പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്നും നാളെയുമായി ബെംഗളൂരുവിൽ
ബെംഗളൂരു: ബിജെപിക്കെതിരെ വിശാല സഖ്യത്തിനായി പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്നും നാളെയുമായി ബെംഗളൂരുവിൽ ചേരും. 24 പാർട്ടികൾ പങ്കെടുക്കും. ദില്ലി
ബെംഗളൂരു: ബിജെപിക്കെതിരെ വിശാല സഖ്യത്തിനായി പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്നും നാളെയുമായി ബെംഗളൂരുവിൽ ചേരും. 24 പാർട്ടികൾ പങ്കെടുക്കും. ദില്ലി
അതേസമയം, മണിപ്പൂരിലെ സ്ഥിതിഗതികൾ സംബന്ധിച്ച് യൂറോപ്യൻ പാർലമെന്റിൽ അംഗീകരിച്ച പ്രമേയത്തെ കൊളോണിയൽ ചിന്താഗതിയുടെ
ഗാന്ധി നഗര്‍ സിറ്റിയുടെ ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറി ഹരേഷ് കോത്താരി, വെസ്റ്റ് സോണ്‍ മുന്‍ അധ്യക്ഷന്‍ രാജേഷ് പ്രജാപതി
ജനാധിപത്യത്തിന് വേണ്ടി വാദിക്കുകയും അധികാരത്തിലിരിക്കുന്നവരെ തുറന്നുകാട്ടുകയും ചെയ്യുന്ന ആളുകൾക്ക് മേൽ സമ്മർദ്ദം ചെലുത്താനുള്ള
കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
കർണാടകയിലെ കോൺഗ്രസ് സർക്കാർ തെരഞ്ഞെടുപ്പിൽ നൽകിയ ഉറപ്പ് നടപ്പാക്കാനുള്ള തീരുമാനത്തിൽ കുലുങ്ങില്ല. അതിനാൽ, തൽക്കാലം
കോൺഗ്രസ് ലീഗ് നേതാക്കളെ സ്വാധീനിച്ച് സെമിനാറിലേക്കുളള ക്ഷണം നിരസിക്കാൻ സമ്മർദ്ദത്തിലാക്കിയെന്നും കെ ടി ജലീൽ തന്റെ ഫേസ്ബുക്ക്
നേരത്തെ കേന്ദ്രത്തിനെതിരെ പൗരത്വ നിയമഭേദഗതിക്കെതിരെ സമരത്തിന് പോയവർക്ക് ആ അനുഭവം ഇപ്പോഴും ഓർമ്മയുണ്ടാകും.
നേരത്തെ സിപിഐ വിട്ട് കോൺഗ്രസിലെത്തിയതാണ് കനയ്യ. കനയ്യയുടെ പാർട്ടി മാറ്റം ദേശീയ തലത്തിലുൾപ്പെടെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
അനൂപ് ഉൾപ്പെടെയുള്ള പരാതിക്കാരുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും മോൻസനും പരാതിക്കാരും തമ്മിലുള്ള ഇടപാട് തനിക്ക് അറിയില്ലെന്നും കെ.സുധാകരൻ പറഞ്ഞു.