കര്‍ണാടകയില്‍ കാലുമാറ്റം മാറ്റം തുടരുന്നു; രണ്ട് എംഎല്‍എമാര്‍ രാജിവെച്ചു
ബെംഗളൂരു: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കര്‍ണാടകയില്‍ കാലുമാറ്റം മാറ്റം തുടരുന്നു. കഴിഞ്ഞ ദിവസം ബിജെപി, ജെഡിഎസ് എംഎല്‍എമാര്‍ രാജിവെച്ചു.
ബെംഗളൂരു: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കര്‍ണാടകയില്‍ കാലുമാറ്റം മാറ്റം തുടരുന്നു. കഴിഞ്ഞ ദിവസം ബിജെപി, ജെഡിഎസ് എംഎല്‍എമാര്‍ രാജിവെച്ചു.
സംസ്ഥാനത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തിന് ബിജെപിയുടെ നേതൃത്വത്തിലുള്ള സ്ഥിരതയുള്ള സർക്കാർ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി
അമിത് ഷായെയും നരേന്ദ്ര മോദിയെയും പോലെയുള്ള നേതാക്കൾ ബിജെപിക്ക് മാത്രമേ ഉള്ളൂ, അവരെ കർണാടകയിലെ ജനങ്ങൾ വലിയ രീതിയിൽ സ്വാഗതം
ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് എന്ന പോലെ ശക്തമായ ഇടതുപക്ഷ സ്വാധീനം ഉള്ളപ്പോൾ മാത്രമേ കോൺഗ്രസ് പുരോഗമന നയങ്ങൾ സ്വീകരിച്ചിട്ടുള്ളൂ.
സുതാര്യമായ തെരഞ്ഞെടുപ്പ് കർണാടകയിൽ നടത്തുമെന്ന് ഉറപ്പാക്കണം. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ കൃത്യമായ നിലപാട് എടുക്കണമെന്നും
പാര്‍ലമെന്റിനുള്ളിലെ പ്രതിഷേധം പുറത്തേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡല്‍ഹി ചെങ്കോട്ടയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
ഇനി വയനാട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് വന്നാൽ കോണ്‍ഗ്രസിനെ എതിർക്കുന്ന നിലപാട് ആയിരിക്കും സിപിഎം സ്വീകരിക്കുക
ഡൽഹിയിലെ 12ാം തുഗ്ലക്ക് ലൈൻ ആണ് രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക വസതി. ഈ വസതിയാണ് നോട്ടീസ് ലഭിച്ച് ഒരു മാസത്തിനകം
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷത്തുള്ള പ്രാദേശിക പാർട്ടികൾ അവരവരുടെ സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ എതിർപാർട്ടിയായി കണക്കാക്കുന്നവരാണ്
കോടതി നടപടിക്കെതിരെ കോൺഗ്രസ് കോടതിയിൽ പോരാടുകയാണ് വേണ്ടതെന്നും ഹർദീപ് സിംഗ് പറഞ്ഞു.