
അനിൽ ആന്റണിയുടെ രാഷ്ട്രീയമാറ്റം ഒരു ചലനവും കേരളത്തിൽ ഉണ്ടാക്കില്ല: രമേശ് ചെന്നിത്തല
മാത്രമല്ല, അനില്‍ ആന്‍റണിയുടെ തീരുമാനം തെറ്റെന്നും അബദ്ധമെന്നും കാലം തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാത്രമല്ല, അനില്‍ ആന്‍റണിയുടെ തീരുമാനം തെറ്റെന്നും അബദ്ധമെന്നും കാലം തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വേണമെങ്കിൽ ബിജെപിയിൽ പോകുമെന്ന് പറഞ്ഞ ആളെയാണ് ദേശീയ നേതൃത്വം കെപിസിസി പ്രസിഡന്റാക്കിയത്. നെഹ്റു ആർഎസ്എസുമായി
കോൺഗ്രസിനായി സമരം ചെയ്ത പാരമ്പര്യം പോലും അനിലിനില്ല. പാർട്ടിക്ക് വേണ്ടി വിയർപ്പൊഴുക്കിയവരാരും പാർട്ടി വിട്ട് പോയിട്ടില്ല.
ഇനി അനിലുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയ്ക്കും ചോദ്യങ്ങള്‍ക്കും ഒരിക്കല്‍പോലും ഞാന്‍ തയ്യാറാകില്ല, ഇത് ആദ്യത്തെയും അവസാനത്തെയും
ഹനുമാൻ ജിക്ക് എന്തും ചെയ്യാൻ കഴിയും, എല്ലാവർക്കും അത് ചെയ്യുന്നു, എന്നാൽ തനിക്കുവേണ്ടി ഒന്നും ചെയ്യുന്നില്ല! ഇതിൽ നിന്നാണ് ഭാരതീയ
ഡൽഹിയിൽ ബിജെപിയുടെ ദേശീയ ആസ്ഥാനത്തെത്തി കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്നാണ് അനിൽ ആന്‍റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്
ശരിയായ തീരുമാനമാണ് എടുത്തതെന്ന് ഞാൻ വിശ്വസിക്കുന്നത്. അച്ഛനോടുള്ള സ്നേഹത്തിലും ബഹുമാനത്തിനും ഒരു കുറവുമുണ്ടാവില്ല. അത് പഴയത് പോലെ തുടരുമെന്നും അനിൽ
എ.കെ.ആന്റണിയുടെ മകനും കെപിസിസി സോഷ്യല്‍ മീഡിയ മുൻ കൺവീനറുമായ അനില്‍ ആന്റണി ബിജെപിയില്‍ ചേരും
മഹാത്മാഗാന്ധിയുടെ "വ്യക്തിത്വവും പൈതൃകവും" ഇപ്പോഴും ബിജെപിയെയും ആർഎസ്‌എസിനെയും അലോസരപ്പെടുത്തുന്നു
ബി ജെ പിയുടെ സ്ഥാപക ദിന പരിപാടികൾ വ്യാഴാഴ്ച ദേശീയ തലസ്ഥാനത്ത് 14,000 സ്ഥലങ്ങളിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്