പാഠപുസ്തകങ്ങളില്‍ ‘ഇന്ത്യ’ ഒഴിവാക്കി ഭാരത് എന്നാക്കുന്നു
സെപ്റ്റബര്‍ 5ന് g20 അധികള്‍ക്ക് രാഷ്ട്രപതി നല്‍കിയ അത്താഴ വിരുന്നിലേക്കുള്ള ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ്
സെപ്റ്റബര്‍ 5ന് g20 അധികള്‍ക്ക് രാഷ്ട്രപതി നല്‍കിയ അത്താഴ വിരുന്നിലേക്കുള്ള ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ്
"ഭാരത്, ജനാധിപത്യത്തിന്റെ മാതാവ്" എന്ന തലക്കെട്ടിലുള്ള വിദേശ പ്രതിനിധികൾക്ക് വേണ്ടിയുള്ള ജി20 ബുക്ക്ലെറ്റിലും "ഭാരത്" ഉപയോഗിച്ചിട്ടുണ്ട്.
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് ചരിത്ര വിജയം ആയിരിക്കും. വമ്പിച്ച ഭൂരിപക്ഷം ഉണ്ടാകും. എം വി ഗോവിന്ദൻ മുൻകൂർ ജാമ്യം എടുത്തിരിക്കുകയാണ്
സങ്കലനത്തിൻ്റെ, മഹാ സംസ്കൃതിയുടെ പേരാണ് ഇന്ത്യ. ഓരോ ഇന്ത്യൻ പൗരൻ്റെയും ഇന്ത്യയെ സ്നേഹിക്കുന്നവരുടെയും ആത്മാവിൽ ആലേഖനം ചെയ്യപ്പെട്ട
ഒരു രാഷ്ട്രീയനീക്കവും രാഷ്ട്രത്തിനെതിരായ നീക്കമായിക്കൂട. അത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. അതിനാൽ രാജ്യത്തിൻറെ പേര്
ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നാടകം കളിക്കുകയാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വാദം. അതേസമയം, സര്‍ക്കാരിന്റെ നിലപാടിനെ
പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിന്റെ ഔദ്യോഗിക കുറിപ്പിലും ഇന്ത്യയ്ക്ക് പകരം ഭാരത് എന്നായിരുന്നു ഉപയോഗിച്ചത്.
ഉണ്ണി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യം എന്റെ ഭാരതം എന്നർത്ഥം വരുന്ന ‘മേരാ ഭാരത്’ എന്ന കുറിപ്പാണ്
അതിനിടെ, ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐയുടെ പോസ്റ്റിൽ രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കണമെന്ന് സെവാഗ് ആവശ്യപ്പെട്ടു.
ഇന്ത്യ'യെ എങ്ങനെ തകർക്കാൻ ബിജെപിക്ക് കഴിയും? രാജ്യം അങ്ങനെ ചെയ്യുന്നില്ല. ഒരു രാഷ്ട്രീയ പാർട്ടിയുടേതാണ്; അത് 135 കോടി ഇന്ത്യക്കാരുടേതാണ്.