തെരുവു നായ്ക്കളുടെ ആക്രമണത്തെത്തുടര്‍ന്ന് മരണപ്പെട്ടനിഹാലിന്റെ കുടുംബത്തിന് 10 ലക്ഷം അനുവദിക്കും; മന്ത്രിസഭയോ​ഗ തീരുമാനം

തിരുവനന്തപുരം: കണ്ണൂരിലെ മുഴപ്പിലങ്ങാട് തെരുവു നായ്ക്കളുടെ ആക്രമണത്തെത്തുടര്‍ന്ന് മരണപ്പെട്ട നിഹാല്‍ എന്ന കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്

ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കിയതിനെ തുടർന്ന് മമത ബാനർജിക്ക് പരിക്ക്;ഡോക്ടറുടെ ഉപദേശം തള്ളി ആശുപത്രി വിട്ടു

കൊൽക്കത്ത: ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കിയതിനെ തുടർന്ന് പരിക്കേറ്റ തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ഡോക്ടറുടെ

മകളുടെ വിവാഹ ദിനത്തില്‍ പിതാവിനെ അടിച്ചു കൊന്നു

തിരുവനന്തപുരം: മകളുടെ വിവാഹ ദിനത്തില്‍ പിതാവ് കൊല്ലപ്പെട്ടു. തിരുവനന്തപുരം കല്ലമ്പലത്താണ് ദാരുണ സംഭവം ഉണ്ടായത്. വടശ്ശേരിക്കോണം സ്വദേശി രാജുവാണ് (63)

നിഖില്‍ തോമസിന് ആജീവനാന്തവിലക്ക് ഏര്‍പ്പെടുത്തി കേരളാ സര്‍വ്വകലാശാല

ഇതിനു പുറമെ അവസാന മൂന്ന് വര്‍ഷമായി കേരള സര്‍വ്വകലാശാലയില്‍ ഹാജരാക്കിയിട്ടുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സര്‍വ്വകലാശാലകളുടെ

വയനാട്ടിലെ എഐ ക്യാമറ കണ്ട്രോള്‍ ഓഫീസിന്‍റെ ഫ്യൂസ്‌ കെഎസ്ഇബി ഊരി

അതേസമയം, ബില്ല് അടയ്ക്കാൻ വൈകിയാലും സാധാരണ സർക്കാർ ഓഫീസുകളുടെ വൈദ്യുതി വിച്ഛേദിക്കുന്ന പതിവില്ലെന്ന് എംവിഡി പറയുന്നു.

നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത വ്യാജ രേഖ കേസ്; കെ വിദ്യക്ക് ഇടക്കാല ജാമ്യം

എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ നിർമ്മിച്ച വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റായിരുന്നു വിദ്യ കരിന്തളം ഗവണ്‍മെന്റ് കോളേജില്‍

പാലക്കാട് ജില്ലയിലെ വിഭാഗീയത; പി കെ ശശിയുൾപ്പടെ മൂന്ന് നേതാക്കൾക്കെതിരെ നടപടി

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുടെ സാന്നിധ്യത്തില്‍ ഇന്ന് ചേര്‍ന്ന ജില്ല നേതൃയോഗത്തിലാണ് തീരുമാനം. ഗോവിന്ദൻ മാസ്റ്റർക്ക്

യുഎസ് കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ റോഡ് ശൃംഖലയാണ് ഇന്ത്യയുടേത്: നിതിൻ ഗഡ്കരി

ഫാസ്ടാഗുകളുടെ ഉപയോഗം ടോൾ പ്ലാസകളിലെ കാത്തിരിപ്പ് സമയം 47 സെക്കൻഡായി കുറയ്ക്കാൻ സഹായിച്ചു. ഇത് 30 സെക്കൻഡിൽ താഴെയായി കുറയ്ക്കാൻ

നടന്‍ കൃഷ്ണകുമാര്‍ ബി.ജെ.പിയില്‍ നിന്ന് പുറത്തേക്ക്?

അതേസമയം, നദ്ദ പങ്കെടുക്കുന്ന വിശാല്‍ ജനസഭയിലേക്ക് കൃഷ്ണകുമാറിനെ സംസ്ഥാന നേതാക്കള്‍ ക്ഷണിച്ചിരുന്നില്ല എന്നാണ് വിവരം. കേരളത്തിന്റെ ചുമതല

Page 600 of 1134 1 592 593 594 595 596 597 598 599 600 601 602 603 604 605 606 607 608 1,134