സംസ്ഥാനം വിട്ടുപോകാൻ പാടില്ല; കർശന ഉപാധികളോടെ കെ വിദ്യയ്ക്ക് ജാമ്യം

സാക്ഷികളെ കാണാൻ പാടില്ല, അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് മുന്നിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഹാജരാകണം, സംസ്ഥാനം വിട്ടുപോകാൻ പാടില്ല

കെ സുധാകരന് പോക്‌സോ കേസില്‍ പങ്കുണ്ടെന്ന എം വി ഗോവിന്ദന്റെ പ്രസ്താവന പാര്‍ട്ടി നിലപാട് തന്നെ: ഇപി ജയരാജൻ

വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ ആകെ പുറത്ത് വന്നത് വിദ്യയുടെയും, നിഖിലിന്റെയും കാര്യങ്ങള്‍ മാത്രം. അന്വേഷിച്ച് പുറകെപോയാല്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാകും.

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി; നാളെ മുതല്‍ കേരളത്തിൽ കാലവര്‍ഷം ശക്തമാകും

കേരളം, കര്‍ണാടക, ലക്ഷദ്വീപ് എന്നീ സംസ്ഥാനങ്ങളുടെ തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. നാളെ കേരളത്തിലെ

എസ്എഫ്ഐ നേതാക്കളുടെ വ്യാജ സർട്ടിഫിക്കറ്റ്‌ വിവാദം മുക്കാനുള്ള മനപ്പൂർവ്വ പ്രവർത്തിയാണോ എന്ന് സംശയം; തൊപ്പിയുടെ അറസ്റ്റില്‍ മല്ലു ട്രാവലര്‍

തൊപ്പി എന്ന ചാനലിൽ വരുന്ന വീഡിയോസിനോട്‌ യോജിപ്പില്ല. എന്നാല്‍ ആ ചെക്കനെ വെറുപ്പൊടെ കാണാനും ആവില്ല. കാരണം ഒരൊ മനുഷ്യന്‍റെയും

കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരണമോയെന്ന് കോൺഗ്രസ് തീരുമാനിക്കണം: വി മുരളീധരൻ

ഒരു തട്ടിപ്പുകാരനുമായി കെ സുധാകരന് എന്താണ് ബന്ധം? പോക്സോ കേസ് പ്രതിയുമായി എന്ത് ബന്ധമാണ് സുധാകരന്നുള്ളത്?ഡൽഹിയിലും

വിവാദ യൂട്യൂബർ ‘തൊപ്പി’യെ കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു

നേരത്തെ വളാഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിലും പ്രതിക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചിരുന്നു. ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ ഹാജരാകണമെന്നാണ്

അഭൂതപൂർവമായ പുതിയ ഇന്ത്യ കെട്ടിപ്പടുക്കാൻ സഹായിക്കും; പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തെക്കുറിച്ച് സ്മൃതി ഇറാനി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശന വേളയിൽ നിരവധി നയതന്ത്രപരവും തന്ത്രപരവുമായ തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്

ഈ കേസിൽ എന്നെ ശിക്ഷിക്കാനുള്ള ഒരു തെളിവും പൊലീസിന്റെ കൈവശമില്ല: കെ സുധാകരൻ

കോടതിയെ വിശ്വാസമുണ്ട്. കേസിന്റെ മെറിറ്റും ഡീമെറിറ്റും കോടതി വിലയിരുത്തട്ടെ. അതിനെ ഉൾക്കൊള്ളാൻ താൻ തയ്യാറാണെന്നും സുധാകരൻ

ബിജെപിക്കെതിരെ ഒറ്റക്കെട്ടായി മത്സരിക്കും; പ്രതിപക്ഷ പാർട്ടികളുടെ അടുത്ത യോഗം ഷിംലയില്‍

ബിജെപിക്കെതിരെ ഒന്നിച്ച് പോരാടുമെന്നും മോദിയെ പൊതുതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.

Page 605 of 1134 1 597 598 599 600 601 602 603 604 605 606 607 608 609 610 611 612 613 1,134