അയോധ്യയിലെ ശ്രീ രാമക്ഷേത്രം ഇത്തവണയും തങ്ങളുടെ തെരഞ്ഞെടുപ്പ് അജണ്ടയാണ് എന്ന് സൂചിപ്പിക്കുന്ന നിരവധി പ്രസ്താവനകള്‍ യോഗി നടത്തിയിരുന്നു
നേരത്തെ അഖിലേഷ് യാദവ് ക്ഷേത്രം നിർമ്മിക്കുമെന്ന് പറഞ്ഞിരുന്നു, എന്നാൽ അതിനുള്ള തിയതി അറിയിച്ചുരുന്നില്ല
കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ശ്രീ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിനാണ് നിലവില്‍ രാമക്ഷേത്ര നിർമ്മാണത്തിന്റെ മേൽനോട്ട ചുമതല.
അയോധ്യയ്ക്ക് പുറമേ വാരാണസി, ചിത്രക്കൂട് ആരാധനലായങ്ങള്‍ക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
രാജ്യത്തെ ജനങ്ങളുടെ മൗലികാവകാശങ്ങൾ പോലും തട്ടിയെടുക്കുകയാണെന്നും കുമാരസ്വാമി ആരോപിച്ചു
കഴിഞ്ഞ ദിവസമാണ് പള്ളിപ്പുറം പട്ടാര്യസമാജം പ്രസിഡന്റ് കൂടിയായ രഘുനാഥപിള്ള കടവിൽ ക്ഷേത്രത്തിൽ വച്ച് ഫണ്ട് കൈമാറിയത്
എല്ലാ ഇന്ത്യക്കാരുടെ സ്വപ്നമാണ് മഹത്തായ രാമക്ഷേത്രം. ഇതിനായി ഞാനും എന്റെ കുടുംബവും ഒരു കോടി രൂപ സംഭാവന നല്കുന്നു
ക്ഷേത്ര നിര്‍മ്മാണത്തിന് രാഷ്ട്രപതിയാണ് സംഭാവന നൽകിയ ആദ്യത്തെ ആളെന്നാണ് ലഭ്യമാകുന്ന സൂചന.
മോദി സർക്കാർ രാമക്ഷേത്ര നിർമാണത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനാണ് നിലവിൽ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി...
ക്ഷേത്രത്തിന് അടിത്തറ പാകാനായി 12000 തൂണുകൾ ഉപയോഗിക്കും. ഇവ കല്ലുകൾ കൊണ്ട് നിർമിച്ചിരിക്കുന്നവയാണെന്നും ക്ഷേത്രനിർമാണത്തിന് ഇരുമ്പ് ഉപയോഗിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി...