ഖാര്‍ഖീവിലെ ഇന്ത്യക്കാര്‍ അടിയന്തരമായി നഗരം വിടുക; മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി
കാൽനടയാത്ര ഉൾപ്പെടെ, സുരക്ഷിതത്വം മനസ്സിൽ വച്ചുകൊണ്ട് ലഭ്യമായ ഏതെങ്കിലും മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഖാർകിവ് വിടാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു
കാൽനടയാത്ര ഉൾപ്പെടെ, സുരക്ഷിതത്വം മനസ്സിൽ വച്ചുകൊണ്ട് ലഭ്യമായ ഏതെങ്കിലും മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഖാർകിവ് വിടാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു
റഷ്യയുടെ പൂർണ്ണമായ സൈനിക പിന്‍മാറ്റമാണ് ഉക്രൈന്‍ ചര്‍ച്ചയില്‍ റഷ്യക്ക് മുന്നില്‍ വെക്കുന്ന പ്രധാന ആവശ്യം.
തങ്ങൾ ഉക്രൈന് സഹായം നൽകുന്നത് തുടരുമെന്നും നാറ്റോയുടെ ഓരോ ഇഞ്ച് മണ്ണും സംരക്ഷിക്കാൻ അമേരിക്ക മുന്നിൽ നിൽക്കുമെന്നും അദ്ദേഹംകൂട്ടിച്ചേർത്തു
കര്‍ണാടകയിൽ നിന്നുതന്നെയുള്ള മറ്റ് ചില വിദ്യാര്‍ത്ഥികൾക്കൊപ്പമാണ് നവീൻ ബങ്കറിൽ കഴിഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസം ചേർന്ന യുഎന്‍ പൊതുസഭയുടെ അടിയന്തര യോഗത്തിലാണ് വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് രണ്ട് രാജ്യങ്ങളോടും ആവശ്യപ്പെട്ടത്.
റഷ്യ 36 രാജ്യങ്ങള്‍ക്ക് റഷ്യയിലൂടെയുള്ള വ്യോമപാത നിഷേധിച്ചു.
രാജ്യത്തെ യുദ്ധ സന്നദ്ധരായ തടവുകാരെ ജയിലില്‍ നിന്ന് മോചിപ്പിക്കുമെന്നും സെലന്‍സ്‌കി അറിയിച്ചു.
ബെലാറൂസിന്റെ അതിര്‍ത്തിയില്‍ നിന്നുള്ള മിസൈല്‍ പരിധിയിലാണ് ഉക്രൈന്‍ തലസ്ഥാനമായ കീവും ഉൾപ്പെടുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ മുൻനിര നാറ്റോ അംഗങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ റഷ്യയ്‌ക്കെതിരെ ആക്രമണാത്മക പ്രസ്താവനകൾ നടത്തുകയും ചെയ്തിരുന്നു
തൻ്റെ പ്രസംഗത്തിൽ നിലവിലെ അമേരിക്കൻ പ്രസിഡൻ്റ് ജോ ബെെഡന് എതിരെ രൂക്ഷ വിമർശനങ്ങളും അദ്ദേഹം നടത്തി.