കള്ളക്കടത്ത് സംഘത്തിലെ സ്വത്ത് വിഭജന തർക്കത്തിന്റെ ബാക്കിയാണ് ഇപ്പോൾ കാണുന്നത്: ശോഭാ സുരേന്ദ്രൻ
എംഎൽഎ പിവി അൻവറിനെതിരെ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. കള്ളക്കടത്ത് സംഘത്തിലെ സ്വത്ത് വിഭജന തർക്കത്തിന്റെ ബാക്കിയാണ് ഇപ്പോൾ കാണുന്നതെന്ന്
എംഎൽഎ പിവി അൻവറിനെതിരെ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. കള്ളക്കടത്ത് സംഘത്തിലെ സ്വത്ത് വിഭജന തർക്കത്തിന്റെ ബാക്കിയാണ് ഇപ്പോൾ കാണുന്നതെന്ന്
ആലപ്പുഴ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ശോഭാ സുരേന്ദ്രൻ തട്ടിപ്പുകാരിയാണെന്നും തനിക്ക് തിരികെ നൽകാനുളള 10
മാത്രമല്ല ,സ്ഥാനാര്‍ത്ഥിയുടെ മാനേജര്‍ക്ക് വാഹനം പോലും നല്‍കിയില്ല. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി, ബാക്കി ഫലപ്രഖ്യാപനത്തിനു
മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉണ്ടയില്ലാ വെടി പൊട്ടിച്ച് രാഷ്ട്രീയത്തില്‍ ജീവിക്കുന്ന ശോഭാ സുരേന്ദ്രന്‍ ഞങ്ങളെയൊന്നും രാഷ്ട്രീയം പഠിപ്പിക്കാന്‍ .
ലോക്സഭാ തെരഞ്ഞെടുപ്പിൽ വിവാദം ഉണ്ടാക്കി ബിജെപി അജണ്ട തന്നെ ശോഭ സുരേന്ദ്രൻ പൊളിച്ചു എന്ന് പരാതിയുണ്ട്. തെരഞ്ഞെടുപ്പ് അടുത്തുവന്ന
വാര്‍ത്താ സമ്മേളനത്തില്‍ തനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന് ചൂണ്ടിക്കാട്ടി 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ്
ഇതിൽ അവസാനചര്‍ച്ച കഴിഞ്ഞ ജനുവരി രണ്ടാംവാരത്തില്‍ ഡല്‍ഹിയില്‍ വച്ചായിരുന്നെന്നും സിപിഎം നേതാക്കളുടെ ഭീഷണിയെ തുടര്‍ന്നാണ്
ബിജെപിയുടെ പാര്‍ട്ടി മെഷിനറി ആവശ്യപ്പെട്ടതുപ്രകാരമാണ് ഇതുപോലെയുള്ള പ്രവര്‍ത്തനങ്ങളുമായി ഞാന്‍ മുന്നോട്ട് പോയത്. സംസ്ഥാന മുഖ്യമന്ത്രി
ഇപി പിൻമാറിയത് എന്തുകൊണ്ടാണെന്ന് പിണറായിക്ക് അറിയാമെന്നും ശോഭ ആരോപിച്ചു. ഇപിയും ഭാര്യയും ജീവിച്ചിരിക്കണം എന്ന് തനിക്ക് ആഗ്രഹം
പിണറായി വിജയനോളം തലപ്പൊക്കമുള്ള മാർക്സിസ്റ്റ് പാർട്ടിയുടെ ഒരു നേതാവിനെ ബിജെപിയിൽ ചേർക്കാൻ അഖിലേന്ത്യതലത്തില്‍ കൊണ്ടുവന്ന് ഞങ്ങളുടെ