സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളത്ത് മത്സരിക്കുമെന്ന വാർത്തകൾ തള്ളി സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന എസ് രാജേന്ദ്രന്‍. നിയമസഭാ തെരഞ്ഞെടുപ്പിൽ
സിപിഐഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന് ബിജെപിയില്‍. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഇന്ന് അംഗത്വം നല്‍കും. ജില്ലയുടെ പൊതുവായ
മുൻപ് എസ് രാജേന്ദ്രൻ ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ദില്ലിയിലെത്തി എസ് രാജേന്ദ്രൻ മുന്‍ കേന്ദ്ര മന്ത്രിയും
അതേസമയം, ഡീൻ കുര്യാക്കോസിനെതിരായ പരാമർശത്തിൽ ഉറച്ച് നിൽക്കുകയാണെന്നും എം എം മണി വ്യക്തമാക്കി. എം പി ആയിരുന്നപ്പോൾ
ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന് കയ്യേറിയ ഭൂമി ഒഴിയണമെന്ന് ആവശ്യപ്പെട്ട് റവന്യു വകുപ്പ് നോട്ടീസ് നൽകി
സിപിഐയിലേക്ക് തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും എന്നാൽ സിപിഎം വിടുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലന്നും രാജേന്ദ്രന്
ജാതിപ്പേര് വിളിച്ചുള്ള അധിക്ഷേപമൊക്കെ ഇപ്പോഴും തുടരുകയാണെന്നും എസ്.രാജേന്ദ്രൻ പറഞ്ഞു.
രാജയെ തോല്‍പ്പിക്കാനുള്ള മുഴുവന്‍ പണിയും അയാല്‍ ചെയ്തു. അങ്ങനെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കി. ശരിയാക്കണം. നിങ്ങള്‍ടെ ചോറ് തിന്ന് വളര്‍ന്നവനാ.