കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ് നേതാവ് പിഎംഎ സലാം .മുഖ്യമന്ത്രി ആരാകണമെന്ന് ലീഗിനോട് ആരും ചോദിച്ചിട്ടില്ലെന്നും
നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെന്നും അതിനായി സീറ്റുകൾ ആവശ്യപ്പെടുമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി
സംസ്ഥാന സർക്കാരിനെ വീഴ്ചകളാണ് യുഡിഎഫിന്റെ ജയത്തിന് കാരണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം.
അൻവർ ലീഗിലേക്ക് വരുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മുസ്ലിം ലീഗിലേക്ക് പുതിയ ആളുകളെ എടുക്കുന്നില്ലെന്ന് ജനറല്‍ സെക്രട്ടറി പി
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം . മുഖ്യമന്ത്രി
രാജ്യമാകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ ഏപ്രിൽ
മുസ്ലിം ലീഗ് ദേശീയ കമ്മറ്റി യോഗത്തിന് ശേഷം ഇന്ന് മാധ്യമങ്ങളെ കാണുകയായിരുന്നു മുസ്ലിംലീഗ് നേതാക്കളായ സാദിഖലി തങ്ങൾ, കുഞ്ഞാലികുട്ടി, ഖാദർ
സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിന്‍റെ സ്വഭാവവും അതിൽ പങ്കെടുക്കുന്ന ആളുകളാരാണെന്നുമൊക്കെ പരിശോധിച്ച് മാത്രമേ അന്തിമ തീരുമാനമെടുക്കൂ
എന്നാൽ , വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടിനെപ്പറ്റി കൂടുതല്‍ പ്രതികരിക്കാന്‍ പിഎംഎ സലാം തയ്യാറായില്ല. കോണ്‍ഗ്രസിന് വ്യക്തമായ നിലപാട് ഉണ്ടെന്നാണ്
ഇതുമായി ബന്ധപ്പെട്ട് ഇന്ന് നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ധാരണയായി. ഭാരവാഹികളെ തീരുമാനിക്കാനിക്കുന്നതിനായി കൗണ്‍സില്‍ യോഗം തുടരും.