യൂത്ത് കോൺഗ്രസ് ചാണകവെള്ളം തളിച്ച് പ്രധാനമന്ത്രിയെ അപമാനിച്ചു; നേതൃത്വം മാപ്പ് പറയണമെന്ന് ഗോവ ഗവർണർ
വിശ്വപൗരനാണ് പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ ഒപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞവർ പിന്നീട് നരേന്ദ്ര മോദിയെ കാണാൻ അപേക്ഷ നൽകി കാത്തിരിക്കുന്നു.
വിശ്വപൗരനാണ് പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ ഒപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞവർ പിന്നീട് നരേന്ദ്ര മോദിയെ കാണാൻ അപേക്ഷ നൽകി കാത്തിരിക്കുന്നു.
സജി ചെറിയാന്റെ പ്രസ്താവനക്കെതിരെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ക്ലിമിസ് കത്തോലിക്ക ബാവ രംഗത്തെത്തിയിരുന്നു. പ്രസ്താവന പിന്‍വലിക്കണമെന്നും
നമ്മുടെ രാജ്യത്തിന്റെ സംരക്ഷകനായ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഇത്തരം ക്രൂരത കാണുന്നതിൽ വേദനയുണ്ട്. മോദി സ്വയം പ്രഖ്യാപിത ബാഹുബലിയാ
ഇത് രാഷ്‌ടീയ വിവാദമാകുകയും തുടർന്ന് കോൺഗ്രസും ബി ജെ പി യും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾക്ക് ഐക്യദാർഡ്യവുമായി രംഗത്തെത്തിയിരുന്നു
അതിനായുള്ള സുരക്ഷാ അനുമതി ദേവസ്വം തേടി. അനുമതി ലഭിച്ചാൽ മിനി പൂരം നടത്താനാണ് പാറമേക്കാവ് ദേവസ്വത്തിന്റെ തീരുമാനം. പാറമേക്കാവ്
ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിന് ശേഷം ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും ചിത്രം മാറി. ഇപ്പോള്‍ അവിടെ സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നു.
ഡിസംബർ 10 ന് പ്രധാനമന്ത്രി മോദിക്കെതിരെ ആക്ഷേപകരമായ ഒരു ലേഖനം റൗട്ട് എഴുതിയതായി ഭൂതാഡ പരാതിയിൽ പറയുന്നു. ഐപിസി സെക്ഷൻ
നേവി ദിന പരിപാടിക്ക് തൊട്ടുമുമ്പ്, ജില്ലയിലെ രാജ്കോട്ട് കോട്ടയിൽ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ മോദി അനാച്ഛാദനം ചെയ്തു.
കേന്ദ്രത്തിന്റെ ചാര്‍ ധാം പദ്ധതിയുടെ ഭാഗമായ സില്‍ക്യാര തുരങ്കം നവംബര്‍ 12 ന് ആണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് തകര്‍ന്നത്. ഇതോടെ
കർണാടക തിരഞ്ഞെടുപ്പിൽ ജയ് ബജ്‌റംഗ് ബലി എന്ന് വിളിച്ച് വോട്ട് ചെയ്യാൻ പ്രധാനമന്ത്രി വോട്ട് അഭ്യർത്ഥിച്ചിരുന്നു . അതിന് തിരഞ്ഞെടുപ്പ്