പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ലീഗിലേക്ക് ക്ഷണം; കെഎം ഷാജിക്കെതിരെ കുഞ്ഞാലിക്കുട്ടി
നാദാപുരത്ത് സംഘടിപ്പിച്ച എം എസ് ഫിന്റെ പൊതുസമ്മേളനത്തിലാണ് കുഞ്ഞാലിക്കുട്ടി തന്റെ നിലപാട് വ്യക്തമാക്കിയത്.
നാദാപുരത്ത് സംഘടിപ്പിച്ച എം എസ് ഫിന്റെ പൊതുസമ്മേളനത്തിലാണ് കുഞ്ഞാലിക്കുട്ടി തന്റെ നിലപാട് വ്യക്തമാക്കിയത്.
ഹർത്താൽ ദിനത്തിൽ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് സഹായം ചെയ്ത് നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി
സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള നടപടികളുടെ ഭാഗമായി ഓഗസ്റ്റിൽ സലാമിന് ഷോകോസ് നോട്ടീസ് നൽകിയിരുന്നു.
സംസ്ഥാന പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് ബന്ധമെന്ന്എ ന്‍ഐഎയുടെ റിപ്പോര്‍ട്ടുണ്ടെന്നായിരുന്നു വാര്‍ത്തകള്‍.
പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടപടി സ്വീകരിച്ചത് ഞങ്ങള്‍ക്കറിയാം. എന്നാൽ എസ്ഡിപിഐ ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്.
ഇവിടെ ഞങ്ങൾ അവരെ വിളിക്കുന്നത് സിപിഎമ്മിലേക്കല്ല. ലീഗിലേക്കാണ്. സിപി എമ്മിലേക്ക് വിളിച്ചാൽ സൂക്ഷിക്കണം.
മുസ്ലിം ലീഗല്ലാതെ മറ്റു വഴിയില്ലെന്ന് പ്രവർത്തകരെ പറഞ്ഞു മനസിലാക്കണം. പാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അവരോട് മുഖം തിരിക്കരുത്
നിരോധനത്തിന്റെ തുടർച്ചയായ നടപടികളിൽ പോപുലർ ഫ്രണ്ടിനെതിരായ നടപടി നിയമാനുസൃതമാകണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
അതേസമയം, നേരത്തെ നിരോധനം സ്വാഗതം ചെയ്ത മുനീർ, നിലപാട് മാറ്റിയതായി പി എം എ സലാം പറഞ്ഞിരുന്നു.
രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും ഇത്രയധികം പേരെ സംഘടന നിരോധിച്ചതിന് പിന്നാലെ അറസ്റ്റ് ചെയ്‌തിട്ടില്ല എന്നാണ് കണക്കുകൾ കാണിക്കുന്ന