തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) അവിശ്വസനീയമായ വിജയം നേടിയതിന് പിന്നാലെ പ്രതിപക്ഷമായ എഐഎഡിഎംകെയിൽ വൻ പൊട്ടിത്തെറി.
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ, എംഎല്‍എമാരുടെ പിന്തുണ ഉറപ്പിക്കാനുള്ള പരിശ്രമത്തിലാണ് വി ഡി സതീശന്‍, കെ സി വേണുഗോപാല്‍, രമേശ്
സ്ഥാനാർഥി നിർണ്ണയ പ്രഖ്യാപനത്തിന് പിന്നാലെ ജാർഖണ്ഡ് ബിജെപിയിൽ ഭിന്ന ത രൂക്ഷമായി . നിരവധി നേതാക്കൾ രാജിവെച്ചതായാണ് റിപ്പോർട്ട്. സ്ഥാനാർത്ഥി
സംസ്ഥാനത്തുണ്ടായിട്ടുള്ള രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിൽ 9 എംഎൽഎമാരുടെ അഭാവം സംശയമുണർത്തിയിരുന്നു. രാഹുലിന്റെ
മൂന്ന് നേതാക്കൾ 307-ാം വകുപ്പ് പ്രകാരം വധശ്രമം പോലുള്ള ഗുരുതരമായ കേസുകൾ നേരിടുന്നുണ്ടെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ മുഖ്യമന്ത്രി ആരാകുമെന്ന ചര്‍ച്ച ഇപ്പോള്‍ വേണ്ടെന്നും അത് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ചയാകാമെന്നും ഗെലോട്ട് വിഭാഗം പറയുന്നു
ഇന്ന് ഉച്ചതിരിഞ്ഞ്, എംഎൽഎമാർ സോറന്റെ വസതിയിൽ നിന്ന് രണ്ട് ബസുകളിലായി പുറപ്പെട്ട് റാഞ്ചി വിമാനത്താവളത്തിലേക്ക് നീങ്ങി.