മണിപ്പൂരിൽ അക്രമത്തിനിരയായവർക്ക് സുരക്ഷ നൽകുക; കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി
കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, സ്ഥിതിഗതികൾ നേരിടാൻ സ്വീകരിച്ച നടപടികളെക്കുറിച്ച്
കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, സ്ഥിതിഗതികൾ നേരിടാൻ സ്വീകരിച്ച നടപടികളെക്കുറിച്ച്
മണിപ്പൂരില്‍ നടക്കുന്ന കലാപങ്ങളിലും ഗോത്രവര്‍ഗക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരേ നടക്കുന്ന അക്രമങ്ങളിലും പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍
ഇതുവരെ കലാപത്തില്‍ മൂന്ന് പള്ളികള്‍ അഗ്‌നിക്കിരയാക്കിയെന്ന് അദേഹം പത്രക്കുറിപ്പില്‍ ആരോപിച്ചു. നിരവധി സ്ഥലങ്ങളില്‍ നിന്ന് നിരവധി പേര്‍ക്ക് പലായനം
മണിപ്പൂർ ഒരു പാഠമാണ്. അവിടെ ന്യൂനപക്ഷങ്ങൾ 41 ശതമാനമുണ്ടായിട്ടും വർഗീയശക്തികളുടെ കുടിലതക്ക് മുന്നിൽ ജീവൻ നൽകുകയോ പ്രാണനും കൊണ്ടോടി
ഏകദേശം 41% ക്രിസ്ത്യന്‍ ജനസംഖ്യയുള്ള മണിപ്പൂരില്‍ 1974-ല്‍ നിര്‍മ്മിച്ച മൂന്ന് പള്ളികളും ധാരാളം വീടുകളും ഇതിനകം അഗ്‌നിക്കിരയാക്കി.
ഇംഫാല്‍: മെയ്തേയി സമുദായത്തിന് പട്ടികവര്‍ഗ പദവിക്ക് നല്‍കിയതിനെ ചൊല്ലി പ്രതിഷേധം ശക്തമായ മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. കലാപകാരികളെ അടിച്ചമര്‍ത്താനായി ഷൂട്ട്
അതേസമയം, കലാപം രൂക്ഷമായതോടെ സംഘർഷബാധിത പ്രദേശങ്ങളില്‍ സൈന്യവും അസം റൈഫിൾസും ചേർന്നു ഫ്ലാഗ് മാർച്ച് നടത്തി.
മണിപ്പൂരില്‍ ഭൂരിപക്ഷം വരുന്ന മെയ്തേയി സമുദായത്തെ പട്ടികവര്‍ഗ വിഭാഗത്തിന് പട്ടികവര്‍ഗ പദവിക്ക് നല്‍കിയതിനെ ചൊല്ലി പ്രതിഷേധം ശക്തമായ മണിപ്പൂരില്‍ സംഘര്‍ഷം
സണ്ണി പങ്കെടുക്കേണ്ട ഫാഷൻ ഷോ നടക്കേണ്ട വേദിയിൽ നിന്നും നൂറ് മീറ്റർ മാറിയാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോർട്ട്.
പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച പുതിയ തീസിസ് വിവാദമായതിനെ തുടർന്നാണ് ഉത്തരവെന്ന് സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി.