സംഘർഷമൊഴിയാതെ മണിപ്പൂർ; ഇന്നലെ വെടിവെപ്പ് നടന്നത് അഞ്ചിടങ്ങളിൽ
ദില്ലി: കലാപം അടിച്ചമർത്താനുള്ള ശ്രമങ്ങൾക്കിടയിലും മണിപ്പൂരിൽ ഇന്നലെ വെടിവെപ്പ് നടന്നത് അഞ്ചിടങ്ങളിൽ. എന്നാൽ സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചെന്ന് സർക്കാർ
ദില്ലി: കലാപം അടിച്ചമർത്താനുള്ള ശ്രമങ്ങൾക്കിടയിലും മണിപ്പൂരിൽ ഇന്നലെ വെടിവെപ്പ് നടന്നത് അഞ്ചിടങ്ങളിൽ. എന്നാൽ സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചെന്ന് സർക്കാർ
സി.ബി.ഐ അന്വേഷിക്കുന്ന സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ച് ഡിവൈഎസ്പി/എസ്പി റാങ്കിലുള്ള
60 അംഗ സഭയിൽ, കെപിഎയ്ക്ക് രണ്ട് എംഎൽഎമാരുണ്ട് - സൈകുലിൽ നിന്നുള്ള കിംനിയോ ഹാക്കിപ് ഹാങ്ഷിംഗ്, സിംഗാട്ടിൽ നിന്നുള്ള ചിൻലുന്താങ്
ദുരിതബാധിതർക്ക് ആവശ്യ വസ്‌തുക്കളുടെ ആവശ്യകത വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ നിർണായക സമയത്ത് ടാർപോളിൻ ഷീറ്റുകൾ
അതേസമയം, നിലവിൽ സ്ഥിതി മെച്ചപ്പെട്ടു എന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കേന്ദ്ര സർക്കാർ നല്കിയ റിപ്പോർട്ടിലെ അതിജീവിതകളുടെ പേര് പുറത്തു
പ്രധാനമന്ത്രിക്ക് വിദേശ യാത്രകൾ നടത്താം, എന്നാൽ മണിപ്പൂരിലേക്ക് പോകാൻ കഴിയില്ല എന്നത് ലജ്ജാകരമായ കാര്യമാണ്,"- മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.
അതേസമയം, കേസ് അസമിലേക്ക് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും വിചാരണ എവിടെ വേണമെന്ന് കോടതിക്ക് തീരുമാനിക്കാമെന്നും
16 പ്രതിപക്ഷ പാർട്ടികളെ പ്രതിനിധീകരിക്കുന്ന 21 അംഗ എംപിമാരുടെ സംഘം ഇന്നലെ ഇംഫാലിലെയും മൊയ്‌റാങ്ങിലെയും (മെയ്‌തേയി അഭയാർത്ഥി പാർപ്പിടം)
ചൊവ്വാഴ്ച വൈകുന്നേരം ദിമാപൂരിൽ നിന്ന് ബസുകൾ വരുമ്പോൾ സപോർമേനയിലാണ് സംഭവം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മണിപ്പൂർ രജിസ്‌ട്രേഷൻ
ലോക്സഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ അധിര്‍ രഞ്ജന്‍ ചൗധരിക്കും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കുമാണ് അമിത് ഷാ