കേന്ദ്രം ശരിയായ സമയത്ത് ഇടപെട്ടിരുന്നുവെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു: ഇറോം ശർമിള
സംഭവം അറിഞ്ഞപ്പോള്‍ മരവിപ്പും അസ്വസ്ഥതയും ഉണ്ടായി, ഇത് ഒരു വിഭാഗവുമായി മാത്രം ബന്ധപ്പട്ട കാര്യമല്ല, മനുഷ്യത്വരഹിതമായ സംഭവമാണ്' ഇറോം ശര്‍മിള
സംഭവം അറിഞ്ഞപ്പോള്‍ മരവിപ്പും അസ്വസ്ഥതയും ഉണ്ടായി, ഇത് ഒരു വിഭാഗവുമായി മാത്രം ബന്ധപ്പട്ട കാര്യമല്ല, മനുഷ്യത്വരഹിതമായ സംഭവമാണ്' ഇറോം ശര്‍മിള
ഞാൻ കാർഗിൽ യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി പോരാടി, ഇന്ത്യൻ സമാധാന സേനയുടെ ഭാഗമായി ശ്രീലങ്കയിലും ഉണ്ടായിരുന്നു. ഞാൻ രാജ്യത്തെ
സംസ്ഥാനം ഒരു ദുഷ്‌കരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്, എല്ലാ സമുദായങ്ങളും അവിടെ ദുരിതമനുഭവിക്കുകയാണ്,” ഒരു പരിപാടിക്കിടെ
മണിപ്പൂരിലെ ജനങ്ങൾ സ്ത്രീകളെ അവരുടെ അമ്മയായി കണക്കാക്കുന്നു, എന്നാൽ ചില കുബുദ്ധികൾ ഇത് ചെയ്യുകയും ഞങ്ങളുടെ പ്രശസ്തിക്ക് കളങ്കം
മണിപ്പൂരിൽ നിലവിൽ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിലുള്ള താരത്തിന്റെ വീട് പൂർണമായും തകർത്തു ; ഇവരും കുടുംബവും സുഹൃത്തുക്കളുടെ വീടുകളിൽ
മെയ് നാലാം തിയതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണിപ്പോള്‍ പുറത്തുവന്നത്. എന്നിട്ടുപോലും നടപടിയുണ്ടായില്ല. സംസ്ഥാനത്തെ ബിരേന്‍ സിങ് സര്‍ക്കാരിനെ
രാജ്യത്തെ സംഘപരിവാര്‍ നയിക്കുന്ന ഭരണകൂടം എത്രമേല്‍ മനുഷ്യത്വ വിരുദ്ധമാണെന്നതിന്റെ എറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മണിപ്പൂരിലേത്
ഈ മെയ് മാസത്തിൽ നടന്ന ക്രൂരതയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മണിപ്പുർ വിഷയത്തിൽ പ്രതിഷേധം ആളിക്കത്തുകയാണ്
മെയ് മാസം നാലിന് നടന്ന സംഭവത്തില്‍ വിഷയം പാര്‍ലമെന്റിലും പുറത്തും ശക്തമായി പ്രതിപക്ഷം ഉന്നയിക്കുന്നതിനിടെയാണ് ഒരു പ്രതിയെ അറസ്റ്റ്
ഇവരെ കുക്കി വിഭാഗക്കാരിയെന്ന് തെറ്റിദ്ധരിച്ചായിരുന്നു വെടിവെയ്പ്പ്. മാനസിക പ്രശ്‌നങ്ങളുള്ള നാഗ വിഭാഗക്കാരിയാരിയാണ് കൊല്ലപ്പെട്ടത്.