വാലിബൻ പണ്ടെങ്ങോ വായിച്ചുമറന്ന ഒരു ചിത്രകഥയെ ഓർമ്മിപ്പിച്ചു: മഞ്ജു വാര്യർ
കടുംചായം കോരിയൊഴിച്ചൊരു കാൻവാസ് പോലെ ഭ്രമിപ്പിക്കുന്നു മധു നീലകണ്ഠന്റെ ഫ്രെയിമുകൾ. തിയറ്ററിൽ നിന്നിറങ്ങിയിട്ടും മനസ്സിൽ പെരുമ്പറകൊട്ടുന്ന
കടുംചായം കോരിയൊഴിച്ചൊരു കാൻവാസ് പോലെ ഭ്രമിപ്പിക്കുന്നു മധു നീലകണ്ഠന്റെ ഫ്രെയിമുകൾ. തിയറ്ററിൽ നിന്നിറങ്ങിയിട്ടും മനസ്സിൽ പെരുമ്പറകൊട്ടുന്ന
മറ്റുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി 35 ലക്ഷം രൂപയും വാലിബന് നേടി. രാവിലെ 6.30 യോടെയാണ് സിനിമ പ്രദര്‍ശനം ആരംഭിച്ചത്.
പ്രശാന്ത് പിള്ള ഒരുക്കിയ പശ്ചാത്തല സംഗീതവും മികച്ചതാണ് . വളരെ സ്ലോയിൽ നീങ്ങിയ ആദ്യ പകുതി ഇടവേളയോടെ മികച്ച പേസിൽ
ഒരു യോദ്ധാവിന്‍റെ ലുക്കില്‍ കൈകളില്‍ വടവുമായി മുട്ടുകുത്തി അലറി വിളിക്കുന്ന ലുക്കാണ് പോസ്റ്ററിലെ മോഹൻലാലിന്. പ്രചരിച്ചിരുന്നപോലെ
നിങ്ങളുടെ എല്ലാ റിവ്യൂകളും ഞാൻ വായിക്കുന്നുണ്ട്. നിങ്ങൾ പ്രേക്ഷകർ നൽകുന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി അറിയിക്കുന്നു
തമിഴിലെ പ്രശസ്ത സംഘട്ടന സംവിധായകനായ സുപ്രീം സുന്ദർ അടുത്തിടെ ഇതേപറ്റി തമിഴ് മാധ്യമമായ ഗലാട്ടയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു
ഹിറ്റുകളായി മാറിയ ആമേൻ, ഉട്ടോപ്യയിലെ രാജാവ് തുടങ്ങിയ സിനിമകൾക്ക് തിരക്കഥയൊരുക്കിയ പിഎസ് റഫീഖ് ആണ് ഈ സിനിമയുടെ തിരക്കഥ.
ചിത്രത്തിൽ ചെമ്പോത്ത് സൈമണ്‍ എന്നായിരിക്കും മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് എന്നാണ് റിപ്പോര്‍ട്ടുകള്‍.