കഞ്ചാവ് ഉണക്കാനിട്ട് കിടന്നപ്പോൾ ഉറങ്ങിപ്പോയി; കോഴിക്കോട് ബീച്ചിൽ ലഹരിവിൽപ്പനക്കാരൻ പിടിയിൽ
കഞ്ചാവ് ഉണക്കാനിട്ട് ഉറങ്ങിപ്പോയ ലഹരിവിൽപ്പനക്കാരൻ പൊലീസ് പിടിയിലായി. കോഴിക്കോട് ബീച്ചിൽ വെള്ളയിൽ പുതിയകടവ് സ്വദേശിയായ റാഫി (40) ആണ് പിടിയിലായത്.
കഞ്ചാവ് ഉണക്കാനിട്ട് ഉറങ്ങിപ്പോയ ലഹരിവിൽപ്പനക്കാരൻ പൊലീസ് പിടിയിലായി. കോഴിക്കോട് ബീച്ചിൽ വെള്ളയിൽ പുതിയകടവ് സ്വദേശിയായ റാഫി (40) ആണ് പിടിയിലായത്.
വീട്ടിനുള്ളിൽ ഷൂരാക്ക് അലമാരയിൽ കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വലിയതുറ തോപ്പിനകത്ത് താമസിക്കുന്ന ധനുഷിനെയാണ്
ഭക്ഷണ സാധനങ്ങൾക്കും മറ്റ് അവശ്യവസ്തുക്കൾക്കും പുറമെ ഇനി മുതൽ ഊബർ ഈറ്റ്സ് വഴി കഞ്ചാവും ലഭിക്കും. കാനഡയിലെ ആൽബർട്ട എന്ന
983 ഗ്രാം കൊക്കെയ്ൻ, 7,000 യൂറോ (7,600 ഡോളർ) പണവും 20 ഓളം സ്വർണക്കട്ടികളും പലയിടങ്ങളിലായി പിടിച്ചെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയത്തിൽ ജർമ്മൻ പോലീസും ആശങ്കകൾ പ്രകടിപ്പിച്ചു, ഏപ്രിൽ 1 രാജ്യത്തിന് ഒരു "അരാജകത്വ ഘട്ടത്തിൻ്റെ" തുടക്കം കുറിക്കുമെന്ന് പറഞ്ഞു .
ഉക്രേനിയക്കാർക്ക് വേദനയും ഉത്കണ്ഠയും ഒഴിവാക്കാനുള്ള ഒരു മാർഗമായി പ്രസിഡൻ്റ് സെലെൻസ്കി ഈ നടപടിയെ പ്രോത്സാഹിപ്പിച്ചിരുന്നു. ഉക്രെയ്ൻ പാശ്ചാത്യ
നേരത്തെ 2020 ഫെബ്രുവരിയിലായിരുന്നു ഇതിന്റെ കരാർ ഒപ്പിട്ടത്. അതിനുശേഷം സംസ്ഥാനത്തെ ഛത്തയിൽ കഞ്ചാവുകൃഷി ആരംഭിച്ചു.
പെരിന്തൽമണ്ണ സിഐ പ്രേം ജിത്തിന്റെയും എസ്ഐ ഷിജോ തങ്കച്ചന്റെയും നേതൃത്തിലുള്ള പൊലീസ് സംഘമാണ് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്.
അസം സ്വദേശിയായ ഭരത് (29), വെസ്റ്റ് ബംഗാള് സ്വദേശിയായ ബിഷ്ണു (32) എന്നിവരെയാണ് കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, കമ്പനികൾ അവരുടെ പരസ്യങ്ങൾ കഞ്ചാവ് നിയമവിധേയമായ അധികാരപരിധിയിലേക്ക് പരിമിതപ്പെടുത്തേണ്ടതുണ്ട്