ചാണകമുപയോഗിച്ച് കാൻസറിനുള്ള മരുന്നെന്ന് പ്രചാരണം; മധ്യപ്രദേശിൽ നടന്നത് കോടികളുടെ ക്രമക്കേട്
പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ച് കാൻസർ മരുന്ന് വികസിപ്പിക്കുമെന്ന് അവകാശപ്പെട്ട് സർക്കാർ ഫണ്ട് ഉപയോഗിച്ച് മധ്യപ്രദേശിൽ നടത്തിയ പത്ത് വർഷം
പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ച് കാൻസർ മരുന്ന് വികസിപ്പിക്കുമെന്ന് അവകാശപ്പെട്ട് സർക്കാർ ഫണ്ട് ഉപയോഗിച്ച് മധ്യപ്രദേശിൽ നടത്തിയ പത്ത് വർഷം
മയക്കുമരുന്നിനെതിരായ ശക്തമായ നടപടികളുടെ ഭാഗമായി രാജ്യവ്യാപക ക്യാമ്പയിൻ ആരംഭിക്കാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തു . മാർച്ച് 31 മുതൽ അടുത്ത മൂന്ന്
മുതിർന്ന ബിജെപി നേതാവും ജഗദീഷ്പൂർ എംഎൽഎയുമായ സുരേഷ് പാസി നടത്തിയ ചില പരാമർശങ്ങൾ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മുസ്ലീങ്ങളുടെ വോട്ട്
ബിജെപിയും വിശ്വ ഹിന്ദു പരിഷത്തും വിദ്യാഭാരതിയും ആർഎസ്എസ് നിയന്ത്രണത്തിലല്ലെന്നും സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെന്നും മോഹൻ ഭാഗവത്. ഭോപ്പാലിൽ പൗരപ്രമുഖരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു
മധ്യപ്രദേശില്‍ മലിന ജലം കുടിച്ചതിനെ തുടര്‍ന്ന് ഏഴ് പേര് മരിച്ചു. നൂറോളം പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ നന്ദലാല്‍ പാല്(70),
ഉത്തരാഖണ്ഡിൽ ട്രെയിൻ കൂട്ടിയിടിച്ച് 88 പേർക്ക് പരിക്ക്. ചമോലി ജില്ലയിലെ വിഷ്ണുഗുഡ്-പിപൽകോടി ജലവൈദ്യുതി പദ്ധതി തുരങ്കത്തിനുള്ളിൽ ഇന്നലെയായിരുന്നു (ഡിസംബർ 30)
കര്‍ണാടകയിലെ യെലഹങ്കയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവർക്കെതിരെ സർക്കാർ പുതിയ തീരുമാനവുമായി രംഗത്തെത്തി. ബൈപ്പനഹള്ളിയിലെ വീടുകൾ സൗജന്യമായി നൽകില്ല; 11.2 ലക്ഷം രൂപ വിലയുള്ള
കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കേരള മുഖ്യമന്ത്രി പിണറായി വിജയനെ കർണാടകയിലെ ‘ബുൾഡോസർ’ നടപടിയെക്കുറിച്ച് വിമർശിച്ചു. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായാണ്
വിമാനയാത്രക്കാർ നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇൻഡിഗോ എയർലൈനിന്റെ സർവീസുകൾ കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. ഇൻഡിഗോയുടെ പത്ത് ശതമാനം സർവീസുകൾ കുറയ്ക്കണമെന്ന
ബംഗളൂരുവിലെ യെലഹങ്കിലെ കോഗിലു ലേയ്ഔട്ടിലെ വിവാദമായ കുടിയൊഴിപ്പിക്കൽ നടപടിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് നേരിട്ട് ഇടപെട്ടതായി റിപ്പോര്‍ട്ട്. എഐസിസി ജനറൽ സെക്രട്ടറി