ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്റര്‍ പതിച്ചതിന് കണ്ടാലറിയാവുന്ന നൂറ് പേര്‍ക്കെതിരെ കേസ്. ആറ് പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. പോസ്റ്ററുമായി
പശ്ചിമ ബംഗാളിലെ നിയമമന്ത്രി മൊളോയ് ഘട്ടക്കിനോട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) മാർച്ച് 29ന് ഏജൻസിയുടെ ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ്
Ind va Aus: ആദ്യ രണ്ട് ഏകദിനങ്ങളിലും ഓരോ ജയം വീതം സ്വന്തമാക്കി ഇന്ത്യയും ഓസീസും തുല്യമായി നിൽക്കുമ്പോൾ നിർണായകമായ മൂന്നാം
പട്ന: ബിഹാറിലെ പട്ന റെയിൽവേ സ്റ്റേഷനിലെ ടെലിവിഷൻ സ്ക്രീനിൽ അശ്ലീല വിഡിയോ പ്രത്യക്ഷപ്പെട്ടത് ഞായറാഴ്ചയായിരുന്നു. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് സ്വന്തം
ഈ ജനുവരി 14നാണ് സമാനമായ ഭീഷണി കോള്‍ ഗഡ്കരിയുടെ ഓഫീസിലെത്തിയത്. അന്ന് 100 കോടി രൂപയാണ് ആവശ്യപ്പെട്ടത്.
ഡൽഹി ഉപമുഖ്യമന്ത്രി എന്ന സുപ്രധാന ഭരണഘടനാ പദവിയാണ് തനിക്കുള്ളതെന്നും സമൂഹത്തിൽ ആഴത്തിൽ വേരോട്ടമുണ്ടെന്നും സിസോദിയ പറഞ്ഞു.
സെപ്തംബറിലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും എട്ട് അനുബന്ധസംഘനകളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്.
ഇതോടൊപ്പം തന്നെ തൂക്കിലേറ്റിയുള്ള മരണം വേദനാജനകമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ, ബദൽ ശിക്ഷാ മാർഗങ്ങളും പ്രതിപാദിച്ചിട്ടുണ്ട്
ശനിയാഴ്ച സ്കൂൾ അടച്ചെങ്കിലും ഗ്രാമത്തിലെ കുട്ടികൾ ഇതേക്കുറിച്ച് അറിഞ്ഞിരുന്നില്ല. ചില കുട്ടികൾ അവിടെ താമസിച്ചപ്പോൾ ചിലർ വീടുകളിലേക്ക് മടങ്ങി.
നിലവിലുള്ള മെട്രോ ലൈനിൽ നിന്ന് വിച്ഛേദിക്കപ്പെട്ട ഒരു സ്റ്റാൻഡ് എലോൺ മെട്രോയിൽ പ്രധാനമന്ത്രി സഞ്ചരിക്കുന്ന മാധ്യമ പരിപാടി മാത്രമായിരിക്കും ലാഭം