എക്സിറ്റ് പോളുകളിൽ കോൺഗ്രസിന് നേരിയ മുൻതൂക്കം; കർണാടക തൂക്കുമന്ത്രിസഭയിലേക്ക്
സുവർണ ന്യൂസ്-ജൻ കി ബാത്ത് ബിജെപിക്ക് മുൻതൂക്കം നൽകി. 94 മുതൽ 117 വരെ സീറ്റുകൾ നേടി ഏറ്റവും വലിയ
സുവർണ ന്യൂസ്-ജൻ കി ബാത്ത് ബിജെപിക്ക് മുൻതൂക്കം നൽകി. 94 മുതൽ 117 വരെ സീറ്റുകൾ നേടി ഏറ്റവും വലിയ
സംസ്ഥാന മുഖ്യമന്ത്രി എം കെ സ്റ്റാലിനെ അണ്ണാമലൈ അപകീർത്തിപ്പെടുത്തുകയാണ് ചെയ്തതെന്ന് സർക്കാർ വാദിക്കുന്നു. 2011ൽ ചെന്നൈ മെട്രോയുടെ കരാർ
അധികാരത്തിൽ ഇരിക്കുന്നവർക്ക് ബ്ലാക്ക്‌മെയില്‍ ചെയ്യാനാകാത്ത മുഖ്യമന്ത്രിയാണ് മമത ബാനര്‍ജിയെന്നും അദേഹം പറഞ്ഞു.
ജനാധിപത്യത്തിൽ പ്രതിപക്ഷത്തെ ബഹുമാനിക്കണമെന്നും പ്രധാനമന്ത്രി മോദിയും ഈ ദിശയിലേക്ക് നീങ്ങുമെന്നും ഗെലോട്ട് പറഞ്ഞു. ഇത് നടപ്പാക്കിയാൽ
1979ലെ അസം പ്രക്ഷോഭത്തിന് ശേഷം ആദ്യമായി സംസ്ഥാനത്തിന്റെ വ്യാവസായിക അന്തരീക്ഷത്തെ വ്രണപ്പെടുത്തുന്ന ഒരു ബന്ദും പ്രക്ഷോഭവും നമ്മൾ കണ്ടിട്ടില്ല.
ബെല്‍ത്തങ്ങാടി നിയോജക മണ്ഡലത്തിലെ സിറ്റിംങ്ങ് എംഎല്‍എ കൂടിയായ ഹരീഷ് പൂഞ്ജയാണ് ജനങ്ങൾക്ക് വോട്ടിന് പണം നല്‍കാനെത്തിയത്.
മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണ്. അതുകൊണ്ട് മുസ്‌ലിംകൾക്ക് കർണാടകത്തിൽ നൽകിയിരുന്ന 4 ശതമാനം
കശ്മീർ ഫയലുകളും ഇപ്പോൾ 'ദി ഡൽഹി ഫയലുകളും' ബിജെപിയുടെ നിർദ്ദേശപ്രകാരം നിർമ്മിച്ചതാണ്, അവ സാങ്കൽപ്പിക സൃഷ്ടികളായിരുന്നു. എന്നീ മമതയുടെ തെറ്റായ
കേരള സ്റ്റോറി എന്ന സിനിമയുടെ പേരിൽ ഒരു സംസ്ഥാനത്തെയും അവിടുത്തെ സ്ത്രീകളെയും അപകീർത്തിപ്പെടുത്തി. മൂന്നു പേരുടെ മാത്രമുള്ള ഔദ്യോഗിക
കേന്ദ്ര സർക്കാരിന്റേത്ജനാധിപത്യ വിരുദ്ധ സമീപനമെന്ന് എ എ റഹീം എം പി കുറ്റപ്പെടുത്തി. മോദി സർക്കാർ വേട്ടക്കാർക്കൊപ്പം നിക്കുന്നുവെന്നും എ