ബിജെപി പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ബംഗാളിലെ ഗ്രാമത്തിൽ സംഘർഷാവസ്ഥ
ബുറാന്റെ മരുമകൾ തൃണമൂൽ ടിക്കറ്റിൽ ഒരു ഗ്രാമപഞ്ചായത്ത് സീറ്റിൽ മത്സരിച്ചെങ്കിലും ബി ജെ പി വിജയിച്ചില്ലെന്ന് ആരോപിച്ച് മാൾഡ നോർത്ത്
ബുറാന്റെ മരുമകൾ തൃണമൂൽ ടിക്കറ്റിൽ ഒരു ഗ്രാമപഞ്ചായത്ത് സീറ്റിൽ മത്സരിച്ചെങ്കിലും ബി ജെ പി വിജയിച്ചില്ലെന്ന് ആരോപിച്ച് മാൾഡ നോർത്ത്
കേന്ദ്രമന്ത്രിയായ വി മുരളീധരന്റെ ശക്തമായ ഇടപെടൽ കാരണമാണ് കേന്ദ്ര പ്രതിനിധി സംഘം മുതലപ്പുഴയിലെത്തുന്നത്.
കോൺഗ്രസ് പാർലമെന്റിൽ ഓർഡിനൻസിനെ എതിർക്കാൻ പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിൽ തങ്ങൾ പ്രതിപക്ഷ യോഗത്തിൽ ഉണ്ടാകില്ലെന്ന്
തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ, തന്നെ വിവാഹം കഴിക്കുന്നതിനു മുൻപ് തന്നെ അവർ റെയിൽവേയിൽ ജോലിക്കു പ്രവേശിച്ചതാനെന്നും റയിൽവേക്കു പങ്കാളിത്തമുള്ള
വകുപ്പിലെ മാനേജ്മെന്‍റിനെതിരെ നിരന്തരം കള്ള വാർത്തകൾ നൽകുന്നു. മന്ത്രിയും എംഡിയും വില്ലന്മാരാണെന്ന് വരുത്തി തീർക്കുന്നു.ഏത് റിപ്പോർട്ട് വന്നാലും
എന്തിനുവേണ്ടിയായിരുന്നു ഇത്തരത്തിൽ ഒരു പ്രചാരണമെന്ന് അറിയില്ല. സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി നടത്തുന്ന പ്രചാരണങ്ങൾ മാത്രമാണ് ഈ വിവാദം
ജനങ്ങളെ എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നും ഏകപക്ഷീയമായ അടിച്ചേല്‍പ്പിക്കാല്‍ അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണ്ണാടക കേഡർ ഐ പി എസ് ഉദ്യോഗസ്ഥനായിരുന്ന അണ്ണാമലൈ സർവീസിൽ നിന്നും രാജിവച്ചാണ് ബി ജെ പിയില്‍ ചേര്‍ന്നത്. ഇദ്ദേഹം
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ സെമിനാറിന് സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ കെ പി രാമനുണ്ണി അധ്യക്ഷനാണ്.
സിഎംഡി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്ന് മന്ത്രി ആൻറണി രാജു വ്യക്തമാക്കി. ജീവനക്കാർക്കുള്ള ശമ്പളം വൈകുന്ന