സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എസ്ഡിപിഐയുടെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം. നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് സ്വന്തം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാതിരിക്കാൻ യുഡിഎഫിനു
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ചിന്നു പാപ്പുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശിനിയായ കെ. രേഷ്മയാണ് (ചിന്നു പാപ്പു) മരിച്ചത്.
സാമ്പത്തിക പ്രയാസത്തെ തുടർന്ന് ഒരാളുടെയും ചികിത്സ മുടങ്ങരുതെന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. രോഗത്തിന് മുന്നിൽ ആരും
നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് ആർജെഡി നേതാവ് എംവി ശ്രേയാംസ് കുമാർ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് അർഹമായ സീറ്റ് നൽകണമെന്നും
കേരളത്തിൽ മുന്നണികൾ മാറി മാറി ഭരിക്കുന്നതും അധികാരത്തുടർച്ച ദുരാധികാരത്തിലേക്ക് നയിക്കുമെന്നും എഴുത്തുകാരൻ കെ. സച്ചിദാനന്ദൻ പറഞ്ഞ അഭിപ്രായത്തിന് മറുപടിയുമായി സിപിഐഎം
ചെന്നൈയിൽ മലയാളി യുവനടിയെ കടന്നു പിടിയ്ക്കാൻ ശ്രമം. ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. ശനിയാഴ്ച രാത്രി ടി നഗറിലെ ഹോട്ടലിൽ ആണ്
മൂന്നാറിലെ വിനോദസഞ്ചാര മേഖലക്ക് പുതുജീവൻ നൽകിയ കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾ ഡക്കർ ബസ് ഒരു വർഷത്തിനുള്ളിൽ 1.5 കോടി
കേരളത്തിൽ പൗരത്വത്തിന്റെ പേരിൽ ആരെയും തടങ്കലിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വോട്ടർ പട്ടികയിൽ നിന്ന് ആളുകളെ ഒഴിവാക്കാനുള്ള ശ്രമങ്ങളും
അടൂർപ്രകാശ് വിഷയത്തിൽ എസ്‌ഐടി അന്വേഷണം നടക്കുന്നതിൽ കോൺഗ്രസിന് ഭയമുണ്ടെന്ന് മന്ത്രി പി. രാജീവ് ആരോപിച്ചു. പ്രതിപക്ഷം നടത്തുന്നത് ‘പുതുയുഗ യാത്ര’യാണെങ്കിലും,
പ്രതിപക്ഷ നേതാവ് നയിക്കുന്ന യാത്രയിൽ നിന്ന് കെ സുധാകരൻ വിട്ടു നിന്നിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. വെറുതെ