ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഒക്ടോബർ രണ്ടിന് 'റൂട്ട് മാർച്ച്' നടത്തുന്നതിന് ആർഎസ്എസിന് തമിഴ്‌നാട് സർക്കാർ നേരത്തെ അനുമതി നിഷേധിച്ചിരുന്നു.
അതേസമയം, ഈ പിഴവ് വാർത്തയായ പിന്നാലെ പ്രകടപത്രികയിലെ ഇന്ത്യയുടെ ഭൂപടം തിരുത്തിയതായി ശശി തരൂരിന്‍റെ ഓഫീസ് അറിയിച്ചു.
മകളുടെ മുന്നില്‍ വച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചെയ്ത ക്രൂരകൃത്യത്തെ ന്യായീകരിക്കാനാകില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ സ്വീകരിച്ച നിലപാട് .
ഏറ്റവും പ്രധാനപ്പെട്ട കാര്യം നിയമങ്ങൾക്കനുസൃതമായി കളിക്കുക എന്നതാണ്. ഞങ്ങൾ ചെയ്തതെല്ലാം വളരെ വലുതാണ്.
നേരത്തെ 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ യാദവ, മുസ്ലീം സമുദായങ്ങളില്‍ നിന്നുള്ള 20,000 വോട്ടര്‍മാരെ എല്ലാ സീറ്റില്‍ നിന്നും
രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും ഇത്രയധികം പേരെ സംഘടന നിരോധിച്ചതിന് പിന്നാലെ അറസ്റ്റ് ചെയ്‌തിട്ടില്ല എന്നാണ് കണക്കുകൾ കാണിക്കുന്ന
സാധാരണക്കാരായ പാർട്ടി പ്രവർത്തകരുടെ പിന്തുണ തനിക്കുണ്ട്. ഭാവിയിലേക്കു കോൺഗ്രസിനെ നയിക്കുകയാണ് താൻ ലക്ഷ്യമിടുന്നതെന്ന് തരൂർ പറഞ്ഞു.
ഇവിടെ വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലാ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്.
നടൻ ശ്രീനാഥ് ഭാസിക്കെതിരെ ഓൺലൈൻ മാധ്യമ അവതാരക നൽകിയ പരാതി പിൻവലിച്ചു
എ.കെ.ജി സെൻ്റർ ആക്രമണക്കേസിലെ നിർണായക തെളിവായ സ്കൂട്ടർ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു