ഒരു സ്ത്രീയെ വ്യാജ കഥ ഉണ്ടാക്കി വിവാദത്തിലേയ്ക്കു വലിച്ചിഴക്കുന്നത് കെപിസിസി അധ്യക്ഷന് യോജിച്ചതാണോ: ജോൺ ബ്രിട്ടാസ്

തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ, തന്നെ വിവാഹം കഴിക്കുന്നതിനു മുൻപ് തന്നെ അവർ റെയിൽവേയിൽ ജോലിക്കു പ്രവേശിച്ചതാനെന്നും റയിൽവേക്കു പങ്കാളിത്തമുള്ള

ചില കുബുദ്ധികൾ ആണ് കെഎസ്ആർടിസി നന്നാവാൻ സമ്മതിക്കാത്തത്: ബിജു പ്രഭാകർ

വകുപ്പിലെ മാനേജ്മെന്‍റിനെതിരെ നിരന്തരം കള്ള വാർത്തകൾ നൽകുന്നു. മന്ത്രിയും എംഡിയും വില്ലന്മാരാണെന്ന് വരുത്തി തീർക്കുന്നു.ഏത് റിപ്പോർട്ട് വന്നാലും

പിഎസ്‌സിയുടെ വ്യാജനിയമന ഉത്തരവുമായി ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമം; യുവതി അറസ്റ്റില്‍

കൊല്ലം ജില്ലയിൽ വാളത്തുങ്കല്‍ സ്വദേശിനി രാഖിയാണ് അറസ്റ്റില്‍ ആയത്. കരുനാഗപ്പള്ളി താലൂക്ക് ഓഫിസില്‍ എല്‍ ഡി ക്ലര്‍ക്ക് ആയി

താൻ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദം സെമിനാറിനെ കളങ്കപ്പെടുത്താൻ മാത്രമുള്ള പ്രചാരണം: ഇപി ജയരാജൻ

എന്തിനുവേണ്ടിയായിരുന്നു ഇത്തരത്തിൽ ഒരു പ്രചാരണമെന്ന് അറിയില്ല. സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി നടത്തുന്ന പ്രചാരണങ്ങൾ മാത്രമാണ് ഈ വിവാദം

അദാനി ഗ്രൂപ്പ് ഇന്ത്യയുടെ ആദ്യത്തെ അന്തർദേശീയ ഊർജ്ജ പദ്ധതി കമ്മീഷൻ ചെയ്യുന്നു

അദാനി പവർ ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ അദാനി പവർ ജാർഖണ്ഡ് ലിമിറ്റഡ് (എപിജെഎൽ) അതിന്റെ 2 x 800

ഏകത്വവും സമത്വവും ഒന്നല്ല; വര്‍ഗീയ അജണ്ടയാണ് ഏകീകൃത സിവിൽ കോഡ് ഉയര്‍ത്തുന്നത്: സീതാറാം യെച്ചൂരി

ജനങ്ങളെ എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ ക‍ഴിയണമെന്നും ഏകപക്ഷീയമായ അടിച്ചേല്‍പ്പിക്കാല്‍ അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉക്രൈന് മിസൈലുകൾ വിതരണം ചെയ്യുന്ന യുകെ സൈനിക ഡിപ്പോയിൽ തൊഴിലാളികളുടെ പണിമുടക്ക്

ഈ ജനുവരിയിൽ യുകെ 600 ബ്രിംസ്റ്റോൺ മിസൈലുകൾ ഉക്രെയ്നിലേക്ക് അയക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. സിവിലിയൻ സൗകര്യങ്ങൾ ലക്ഷ്യമിടാൻ

സിപിഎം സംഘടിപ്പിക്കുന്ന ഏക സിവിൽ കോഡിനെതിരായ സെമിനാറിന് കോഴിക്കോട് തുടക്കം

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ സെമിനാറിന് സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ കെ പി രാമനുണ്ണി അധ്യക്ഷനാണ്.

രാജി സന്നദ്ധത; ബിജു പ്രഭാകറിന്റെ വാദം തള്ളി ഗതാഗത മന്ത്രി ആന്റണി രാജു

സിഎംഡി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്ന് മന്ത്രി ആൻറണി രാജു വ്യക്തമാക്കി. ജീവനക്കാർക്കുള്ള ശമ്പളം വൈകുന്ന

Page 463 of 875 1 455 456 457 458 459 460 461 462 463 464 465 466 467 468 469 470 471 875