എസ് എഫ് ഐയുടെ ചോര വീണ റോഡിലൂടെയാണ് ഗവര്‍ണര്‍ ഇറങ്ങി നടന്നത്: മന്ത്രി മുഹമ്മദ് റിയാസ്
എല്ലാവരേയും സ്വീകരിക്കുന്നതാണ് കോഴിക്കോടിന്റെ പ്രത്യേകത. ആര് വന്നാലും ഹല്‍വയും സുലൈമാനിയും നല്‍കും. ചെകുത്താന്‍ വന്നാലും നല്‍കും.
എല്ലാവരേയും സ്വീകരിക്കുന്നതാണ് കോഴിക്കോടിന്റെ പ്രത്യേകത. ആര് വന്നാലും ഹല്‍വയും സുലൈമാനിയും നല്‍കും. ചെകുത്താന്‍ വന്നാലും നല്‍കും.
ജനുവരി 15നകം ഒരുക്കം പൂർത്തിയാകുമെന്നും ജനുവരി 16 മുതൽ പ്രാൺ പ്രതിഷ്ഠയ്ക്കുള്ള പൂജ 22 വരെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവര്‍ണറുടെ കസര്‍ത്തിന് കോണ്‍ഗ്രസ് കൈയടിക്കുകയാണ്. ഗവര്‍ണറുമായി കോണ്‍ഗ്രസിന് മുഹബത്താണെന്ന് എഎ റഹീം പറഞ്ഞു. ബി ജെ പിyil നിന്നുള്ള
കേവലം കതകിൽ ചവിട്ടിയതിന് പാർട്ടിയിൽ നിന്നും സസ്പെൻഷനിലായ ബാബു ജോർജ് നേരത്തെ കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു.
നമ്മുടെ രാജ്യത്തെ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ എല്ലാം ഇതിനെതിരെ സംഘടിക്കണമെന്നും എല്ലാ വിദ്യാർഥി സംഘടനകളും സമരത്തിൽ
അതേസമയം ഇന്ന് കാലിക്കറ്റ് സർവകലാശാലയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജില്ലാ പൊലീസ് മേധാവിയെക്കൊണ്ട് എസ്എഫ്ഐ
കേരളത്തിന് ലഭിക്കേണ്ട ന്യായമായ തുകയാണ് കേന്ദ്രം വെട്ടിക്കുറയ്ക്കുന്നത്. അത് ആരുടെയും തറവാട്ട് സ്വത്തിൽ നിന്ന് എടുത്തുതരുന്നതല്ല. ജനങ്ങൾക്കു
ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിന് ശേഷം ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും ചിത്രം മാറി. ഇപ്പോള്‍ അവിടെ സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നു.
തികച്ചും ജനാധിപത്യപരമായ പ്രതിഷേധങ്ങളിലൂടെ വളർന്നു വന്ന പ്രസ്ഥാനമാണ് എസ്എഫ്ഐ. അതിനെ ഗവർണർ ആ രീതിയിൽ കാണണം. ക്രിമിനൽ
സുരക്ഷാവീഴ്ച ഗുരുതരമായ പ്രശ്നമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. "ഞങ്ങൾ പാർലമെന്റിൽ ആഭ്യന്തര മന്ത്രിയുടെ