തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരമില്ലെന്ന എൽഡിഎഫിന്റെ പ്രസ്താവനയെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. ഇത്രയും വലിയ തിരിച്ചടി നേരിട്ടിട്ടും
തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു മതസംഘടനയും എൽഡിഎഫിനെതിരെ പ്രവർത്തിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. എസ്എൻഡിപി മാത്രമല്ല, എൻഎസ്എസ് അടക്കമുള്ള മറ്റ്
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 70 ശതമാനം വിജയം കൈവരിക്കാനായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. വിജയത്തിൽ അമിതആത്മവിശ്വാസം പുലർത്തരുതെന്നും,
ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടകൾ തകർക്കുക എന്നതായിരുന്നു കോൺഗ്രസിന്റെ ഏക ലക്ഷ്യമെന്നും, അതിനായി ബിജെപിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് അവർ തെരഞ്ഞെടുത്തതെന്നും വിമർശനം. വോട്ടർമാരെ
സംസ്ഥാന സർക്കാരിനെ വീഴ്ചകളാണ് യുഡിഎഫിന്റെ ജയത്തിന് കാരണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം.
തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിച്ചില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. 2010ൽ ഇതിലും വലിയ തിരിച്ചടിയാണ്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റിന് ജയം നേടി പരമ്പരയിൽ മുന്നിലെത്തി. ബോളർമാരുടെ ശക്തമായ പ്രകടനമാണ് ഇന്ത്യയുടെ
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തിരിച്ചടിയും യുഡിഎഫ് മേല്‍ക്കൈയും നേടിയെന്ന് ദേശാഭിമാനി എഡിറ്റോറിയല്‍. കേരളം ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ ശുഭയാത്ര തുടരുക തന്നെ
കഴിഞ്ഞ തവണ യുഡിഎഫ് സ്വതന്ത്രന്റെ പിന്തുണയോടെ എൽഡിഎഫ് ഭരണം പിടിച്ചെടുത്ത തൃശൂർ കോർപ്പറേഷനിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎപ് വിജയത്തിൽ പ്രതികരിച്ച് വടകര എം പി ഷാഫി പറമ്പിൽ. കേരളത്തിലെ ജനങ്ങൾ സർക്കാരിനെ നിർത്തി പൊരിച്ചിരിക്കുകയാണ്