ഇന്ത്യയിലെ സാഹചര്യങ്ങള്‍ ശ്രീലങ്കയ്ക്ക് സമാനം: കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്
കഴിഞ്ഞ ദിവസം പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭകർ പ്രസിഡന്റിന്റെ വീട് കയ്യേറിയതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് ഉദിത്
കഴിഞ്ഞ ദിവസം പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭകർ പ്രസിഡന്റിന്റെ വീട് കയ്യേറിയതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് ഉദിത്
നിലവിൽ സ്വന്തം ജനങ്ങളെ ഭയന്ന് ഗോതബയ രാജപക്സെ രാജ്യം വിട്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്
സ്ഥാനം ഒഴിയാതെ തുടരുന്ന ലങ്കന്‍ പ്രസിഡന്റ് ഗോത്തബയ രജപക്സെയുടെ വസതി കയ്യടക്കിയപ്പോള്‍ ജയസൂര്യയും തെരുവിലുണ്ടായിരുന്നു.
ശ്രീലങ്കൻ പ്രസിഡന്റ് ഗോത്തബയ രജപക്സെയുടെ വസതി പ്രക്ഷോഭകർ കയ്യേറി. ആയിരക്കണക്കിന് പ്രക്ഷോഭകർ വീട് വളഞ്ഞു കയ്യേറിയതോടെ രജപക്സെ വീട് ഉപേക്ഷിച്ചു
ജൂണ്‍ 20ന് ഐ.എം.എഫിന്റെ ഒരു സംഘം ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു. രാജ്യത്തിന് നല്‍കാവുന്ന സാമ്പത്തിക സഹായങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും സന്ദര്‍ശനത്തില്‍ ചര്‍ച്ച ചെയ്തിരുന്നു
ശ്രീലങ്കയില്‍ ആകെ ശേഷിക്കുന്നത് 9,000 ടണ്‍ ഡീസലും 6,000 ടണ്‍ പെട്രോളുമാണ്.
ശ്രീലങ്കയിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ അഞ്ചിൽ നാലുപേർക്കും ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സംഘടന
രാജ്യത്തിന്റെ വടക്കുകിഴക്കന്‍ പ്രദേശമായ മാന്നാറില്‍ അദാനി ഗ്രൂപ്പ് ആരംഭിക്കാനിരിക്കുന്ന പ്രോജക്ടിനെതിരെയാണ് ലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ വ്യാഴാഴ്ച ജനങ്ങളുടെ പ്രതിഷേധം അരങ്ങേറിയത്
അതേസമയം, ഇപ്പോഴും സാമ്പത്തിക അനിശ്ചിതത്വത്തിനിടെ രാജ്യത്തെ ജനങ്ങളുടെ പ്രതിഷേധം തുടരുകയാണ്
ഇന്നലെ ശ്രീലങ്കയിൽ പ്രധാനമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കു നേരെ രാജപക്സെ അനുയായികള്‍ ആക്രമണം അഴിച്ചു വിട്ടിരുന്നു