എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ബിജെപി ശ്രമിക്കുകയാണ് എന്ന് തമിഴ് നാട് മുഖ്യമന്ത്രി എം കെ
വിവരങ്ങൾ പ്രത്യേകമായി സർക്കാരിന് നൽകണമെന്ന് കരുതുന്ന സംഘടനകളോ സ്ഥാപനങ്ങളോ ഒൻപതാം തീയതിക്ക് മുമ്പായി അവ homesec.tn.gov.in എന്ന വിലാസത്തിൽ അയക്കണം.
ആഗസ്റ്റ് 15ന് മുഖ്യമന്ത്രിമാർക്ക് ദേശീയ പതാക ഉയർത്താനുള്ള അവകാശം നേടിക്കൊടുത്തത് അന്നത്തെ തമിഴ് നാട് മുഖ്യമന്ത്രി ആയിരുന്ന എം കരുണാനിധിയാണെന്ന്
പിണറായി വിജയനെ ഒരു മുഖ്യമന്ത്രി വേണമെന്ന് തമിഴ് മക്കളും ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെ സഖാവ് പിണറായി എനിക്ക് മാതൃകയാണ്. എന്നും
ഞാന്‍ ഹിന്ദു വിരുദ്ധനല്ല, ഹിന്ദു വിരുദ്ധനാണെന്ന് ആരോപിക്കുന്നവരെ അവഗണിക്കുക്കയാണ്
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള തന്റെ ബന്ധം അത് തന്റെ പേരില്‍ തന്നെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു
ഇന്ത്യയുടെ ഐക്യത്തെ വേട്ടയാടാനുള്ള ശ്രമമാണിതെന്നും രാജ്യത്തിന്റെ വൈവിദ്ധ്യത്തെ തകർക്കാനാണ് ബിജെപി നേതാക്കൾ ശ്രമിക്കുന്നതെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു.
അടുത്ത മാസം ഒമ്പതിന് കണ്ണൂരില്‍ നടക്കുന്ന സെമിനാറില്‍ മുഖ്യമന്ത്രി പിണറായി വിജയനും എംകെ സ്റ്റാലിനും പങ്കെടുക്കും.
നിലവിൽ തമിഴ്നാട്ടിൽനിന്നുള്ള 5,000ത്തോളം വിദ്യാർത്ഥികളും മറ്റ് കുടിയേറ്റക്കാരുമാണ് ഉക്രൈനിലുള്ളതെന്നാണ് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് അയച്ച കത്തിൽ സ്റ്റാലിൻ
റിപ്പബിക് ദിനത്തിൽ രൂപീകരിച്ച ഓള് ഇന്ത്യ ഫെഡറേഷന് ഫോര്‍ സോഷ്യല്‍ ജസ്റ്റിസിലേക്ക് പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ച് കൊണ്ടുള്ള കത്തിലാണ് അദ്ദേഹം