കൊവിഡ് അതിജീവനം; തമിഴ്‌നാട്ടില്‍ എം.കെ.സ്റ്റാലിന് 50 ലക്ഷം കൈമാറി രജനികാന്ത്
രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം വലിയ പ്രതിസന്ധി തീര്‍ക്കുമ്പോള്‍ ജനപ്രിയ തീരുമാനങ്ങളുമായി മുന്നോട്ടുപോവുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. അദ്ദേഹത്തിന്
രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം വലിയ പ്രതിസന്ധി തീര്‍ക്കുമ്പോള്‍ ജനപ്രിയ തീരുമാനങ്ങളുമായി മുന്നോട്ടുപോവുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. അദ്ദേഹത്തിന്
ഇതുവരെയും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സിആര്‍പിഎഫ് കമാന്‍ഡോകളാണ് ഇരുവര്‍ക്കും സുരക്ഷ നല്‍കിയിരുന്നത്.
നിയമത്തിനെതിരെ ഡിഎംകെ പ്രവര്‍ത്തകര്‍ ഇന്നലെ പൊതുഇടങ്ങളില്‍ കോലം വരച്ച് പ്രതിഷേധിച്ചിരുന്നു.
തമിഴ് ഭാഷയെ സംബന്ധിച്ച പ്രധാനമന്ത്രിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായി സ്റ്റാലിൻ പറഞ്ഞു.
ഇന്ത്യയെന്ന മഹാരാജ്യത്തെ അടയാളപ്പെടുത്തുന്നതിനായി രാഷ്ട്രത്തിന് പൊതുവായ ഒരു ഭാഷവേണമെന്ന അഭിപ്രായവുമായി രംഗത്തുവന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരേ
ലോക്സഭാ തെരഞ്ഞെടുപ്പിലെ ഡിഎംകെ സഖ്യത്തിന്‍റെ വിജയത്തെ അഭിനന്ദിക്കാനാണ് എത്തിയതെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
ദേശീയതലത്തില്‍ കോണ്‍ഗ്രസ് മുന്നണി പരാജയപ്പെട്ടതിനാല്‍ തമിഴ്‌നാട്ടിലെ വിജയം കൊണ്ട് കാര്യമില്ലാതായെന്ന പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സ്റ്റാലിന്.
ഒരാഴ്ചത്തെ കാത്തിരിപ്പിന് ശേഷമാണ് സ്റ്റാലിനുമായി കെസിആറിന് കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചത്