
നവകേരള സദസ് ഗംഭീര വിജയം ;കേരളത്തിൽ ഇനിയും ഭരണത്തുടർച്ചയുണ്ടാകണം : വെള്ളാപ്പള്ളി നടേശൻ
കോട്ടയം ജില്ലയിലെ പാല, കടുത്തുരുത്തി, വൈക്കം നിയമസഭാ നിയോജകമണ്ഡലങ്ങളിൽനിന്ന് ക്ഷണിക്കപ്പെട്ടവരാണ് പ്രഭാതയോഗത്തിന്റെ
കോട്ടയം ജില്ലയിലെ പാല, കടുത്തുരുത്തി, വൈക്കം നിയമസഭാ നിയോജകമണ്ഡലങ്ങളിൽനിന്ന് ക്ഷണിക്കപ്പെട്ടവരാണ് പ്രഭാതയോഗത്തിന്റെ
ഇതെല്ലാം എത്രത്തോളം വോട്ടാകുമെന്ന് കണ്ടറിയാം. കോൺഗ്രസിന്റെ തന്തയും തള്ളയും ജനങ്ങളും താനാണെന്ന നിലയിലാണ് സതീശന്റെ പ്രതികരണം.
മുൻപ് ആഭ്യന്തര മന്ത്രിയായിരുന്ന ഒരാളുണ്ട്. ഉമ്മന്‍ ചാണ്ടിക്ക് ശേഷം മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ച നടന്ന ആളാണ്. സ്ഥാനത്തിന്
റബറിന് വിലകൂട്ടണമെന്നാണ് ബിജെപിയോട് ബിഷപ്പ് ആവശ്യപ്പെട്ടത്. ഏതെങ്കിലും ജാതിക്കോ മതവിഭാഗത്തിനോ മാത്രമായി കൂട്ടണമെന്ന് പറഞ്ഞിട്ടില്ല.
ഒരു സമുദായത്തിന്റെ ആത്മീയാചാര്യനായ താൻ പറയുന്നതിനനുസരിച്ച് വിശ്വാസികളല്ലാത്തവരും വോട്ടുചെയ്യുമെന്ന ആത്മവിശ്വാസം ബിഷപ്പിനുണ്ടെന്നും വെള്ളാപ്പള്ളി
കേരളത്തിൽ കമ്യൂണിസ്റ്റ്- കോൺഗ്രസ് ഐക്യത്തിനുള്ള ഒരു സാധ്യതയുമില്ലെന്ന കാര്യം ഉറപ്പാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചത് ഇത് വ്യക്തമാക്കുന്നു. മാത്രമല്ല, പിന്നാക്ക വിഭാഗങ്ങളെ തള്ളി തരൂരിന് മുന്നോട്ടു പോകാനാകില്ലെന്നും വെള്ളാപ്പള്ളി
സന്ദർശിക്കാൻ ആരെങ്കിലും വന്നാല്‍ സൗഹൃദം, സംഭാഷണം അതിനപ്പുറം ഒരു ചായയും നല്‍കി വിടാമെന്നല്ലാതെ കൂടുതലൊന്നും പറ്റില്ല.
കെകെ മഹേശന്റെ കുടുംബം നൽകിയ ഹർജിയിലാണ് നടപടി. ഇദ്ദേഹത്തിന്റെ ആത്മഹത്യ കൊലപാതകത്തിന് സമാനമെന്ന് കുടുംബം ആരോപിക്കുന്നു.
സമൂഹത്തിലെ പിന്നാക്കക്കാരെ വീണ്ടും പിന്നോട്ടടിക്കുന്നതാണ് സർക്കാരിന്റെ മുന്നാക്ക സംവരണമെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.