
വന്ദേ ഭാരതിനായി മറ്റ് ട്രെയിനുകള്‍ പിടിച്ചിടുന്ന അവസ്ഥ പരിഹരിക്കപ്പെടും: വി മുരളീധരന്‍
നിലവിൽ യാത്ര ക്ലേശം പരിഹരിക്കാൻ കേരളത്തിലെത്തിയ വന്ദേ ഭാരത്, ഹ്രസ്വദൂര ട്രെയിൻ യാത്രക്കാരുടെ വഴിമുടക്കുന്ന അവസ്ഥയാണുള്ളത്.
നിലവിൽ യാത്ര ക്ലേശം പരിഹരിക്കാൻ കേരളത്തിലെത്തിയ വന്ദേ ഭാരത്, ഹ്രസ്വദൂര ട്രെയിൻ യാത്രക്കാരുടെ വഴിമുടക്കുന്ന അവസ്ഥയാണുള്ളത്.
ഇന്ന് ഉച്ചയോടെ കൊടൈക്കനാൽ റോഡ് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവർ കൈവശമുണ്ടായിരുന്ന കളിത്തോക്കെടുത്ത്
ട്രെയിൻ ഒന്നാം പ്ലാറ്റഫോമിൽ എത്തിയപ്പോൾ കയ്യിലുണ്ടായിരുന്ന വടിയിൽ കാവിക്കൊടി കെട്ടി ട്രാക്കിൽ ഇറങ്ങി നിൽക്കുകയായിരുന്നു ഇയാൾ.
കല്ലേറിനെ തുടർന്ന് റയിൽവേ ട്രാക്ക് കേന്ദ്രികരിച്ച് രഹസ്യ നിരീക്ഷണം നടത്താൻ ആളുകളെയും സിസിടിവി ക്യാമറയും ഏർപ്പാട് ചെയ്തിട്ടുണ്ട്. റെയിൽവേ
പശ്ചിമ ബംഗാളിലെ മുനിസിപ്പൽ കോർപ്പറേഷനുകളിലെ ജോലികളിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ചാണ് സിബിഐ സംസ്ഥാനത്ത് പരിശോധന നടത്തുന്നത്.
കണ്ണൂർ- എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിൽ കൊയിലാണ്ടി കഴിഞ്ഞായിരുന്നു സംഭവം. യാത്രക്കാർ പിടികൂടി അക്രമിയെ ആർ.പി.എഫിന് കൈമാറുകയായിരുന്നു
ദുരന്തസ്ഥലം ഒരു ശക്തമായ ചുഴലിക്കാറ്റ് കോച്ചുകളെ കളിപ്പാട്ടങ്ങൾ പോലെ പരസ്പരം എറിഞ്ഞതുപോലെ തോന്നി. നിലത്തോട് അടുത്ത്, രക്തം പുരണ്ട
ഇതോടൊപ്പം, ട്രെയിൻ ആക്രമണത്തിന് പിന്നിൽ തീവ്രവാദ ശക്തികളുടെ കരങ്ങളുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു
ആലപ്പുഴകണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ എലത്തൂരില്‍ വച്ച് അക്രമി ഡി1 കോച്ചില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
ഇവിടെ നടന്ന ട്രെയിൻ തീവെപ്പ് തീവ്രവാദി അക്രമണമാണെന്ന് സ്ഥാപിക്കുകയല്ല , എന്നാൽ സംശയങ്ങളുണ്ട് ദൂരീകരിക്കപ്പെടണമെന്നും