ട്വന്റി 20: സിംബാബ്‍വെയ്ക്കെതിരെ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന പരാജയം
രണ്ടാമത് ബാറ്റിംഗിൽ ഇന്ത്യ അപ്രതീക്ഷിത തകർച്ചയാണ് നേരിട്ടത്. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 31 റൺസെടുത്തത് മാത്രമാണ് മുൻ നിരയിൽ എടുത്ത്
രണ്ടാമത് ബാറ്റിംഗിൽ ഇന്ത്യ അപ്രതീക്ഷിത തകർച്ചയാണ് നേരിട്ടത്. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 31 റൺസെടുത്തത് മാത്രമാണ് മുൻ നിരയിൽ എടുത്ത്
ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ലോക്‌സഭ തിങ്കളാഴ്ച അഭിനന്ദിച്ചു. രാജ്യത്തെ യുവതാരങ്ങളും കായിക താരങ്ങളും വിജയത്തിൽ നിന്ന്
നേരത്തെ, വിരാട് കോഹ്ലി 59 പന്തിൽ 76 റൺസുമായി നങ്കൂരമിട്ടപ്പോൾ ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 176
അഫ്ഗാനിസ്ഥാൻ, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ തുടങ്ങിയ ടീമുകളെ മറികടന്ന് സെമിഫൈനലിലേക്കുള്ള നിങ്ങളുടെ വഴി അവിശ്വസനീയമാണ്.
ടോസ് ലഭിച്ച അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു . മികച്ച തുടക്കം ലഭിച്ചിട്ടും മെല്ലപ്പോക്കാണ് അഫ്ഗാനെ ചെറിയ സ്കോറിൽ ഒതു
മാര്‍ട്ടിന്‍ ഗപ്റ്റില്‍ (173), ജോസ് ബ്ടലര്‍ (137), ഗ്ലെന്‍ മാക്‌സ്‌വെല്‍ (133), നിക്കോളാസ് പുരാന്‍ (132) എന്നിവരാണ് രോഹിത്തിന് പിന്നില്‍.
8, 123 എന്ന പുതുക്കിയ വിജയലക്ഷ്യം അഞ്ച് പന്തുകൾ ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്ക നേടി. ഈ വിജയത്തോടെ ദക്ഷിണാഫ്രിക്ക
അവസാന മത്സരത്തിലെ ടീമില്‍ ഒരു മാറ്റവുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് ഇന്നും പ്ലേയിങ്
ബാബർ ശരിയായി ക്രീസിൽ ഉറച്ചു നിന്ന് ആ മത്സരം ആധികാരികമായി ജയിപ്പിക്കണമായിരുന്നു. ഇത് വളരെ മോശമാണ്''അവർക്ക്
മുൻ നായകൻ വിരാട് കോലിയ്ക്ക് പുറമേ യശസ്വി ജയ്സ്വാള്‍, സൂര്യകുമാര്‍ യാദവ്, ശിവം ദുബൈ എന്നിവരും ടീമിലിടം നേടി. ഓള്‍റൗണ്ടര്‍മാരായി