വിരാട് കോലിയും സൂര്യകുമാര്‍ യാദവും; ഐസിസിയുടെ ട്വന്റി 20 ലോകകപ്പ് ഇലവനിൽ രണ്ട് ഇന്ത്യന്‍ താരങ്ങള്‍
ബട്ലറും ഇംഗ്ലണ്ടിന്റെ തന്നെ അലക്സ് ങെയ്ല്‍സുമാണ് ടൂര്‍ണമെന്റ് ഇലവന്റെ ഓപ്പണര്‍മാര്‍. ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യയെ റിസര്‍വ് താരമായും തെരഞ്ഞെടുത്തു.
ബട്ലറും ഇംഗ്ലണ്ടിന്റെ തന്നെ അലക്സ് ങെയ്ല്‍സുമാണ് ടൂര്‍ണമെന്റ് ഇലവന്റെ ഓപ്പണര്‍മാര്‍. ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യയെ റിസര്‍വ് താരമായും തെരഞ്ഞെടുത്തു.
വരാൻ പോകുന്ന ന്യൂസിലൻഡ് പരമ്പരയിൽ ഏകദിനത്തിലും ടി ട്വന്റിയിലും വൈസ് ക്യാപ്റ്റൻ ആയിട്ടാണ് ഋഷഭ് പന്തിനെ നിയോഗിച്ചിട്ടുള്ളത്.
ഫൈനലിന് അവര്‍ യോഗ്യരായിരുന്നില്ല. കാരണം, അത്രയധികം മോശം പ്രകടനമായിരുന്നു ഇംഗ്ലണ്ടിനെതിരെ ഇന്ന് ഇന്ത്യയുടേത്.
തന്റെ ട്വീറ്റിൽ "ഇന്ത്യ തോറ്റതിൽ എനിക്ക് പ്രശ്നമില്ല: ജയവും തോൽവിയും സ്പോർട്സിന്റെ ഭാഗമാണ്. എന്നാൽ ഇന്ത്യ ഇന്ന് മികച്ച പ്രകടനത്തിൽ
തുടക്കത്തിൽ ദക്ഷിണാഫ്രിക്കയുടെ ക്വിൻ്റൺ ഡികോക്ക് (1), റൈലി റുസോ (0) എന്നിവരെ ഇന്നിംഗ്സിൻ്റെ രണ്ടാം ഓവറിൽ തന്നെ അർഷ്ദീപ് സിംഗ്
ടൂർണമെന്റിലെ താരതമ്യേന എളുപ്പക്കാരായ നെതർലൻഡ്സിനെ നേരിടുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇന്ത്യ.
കോഹ്ലിയുടെ ഇന്നത്തെ 82 റൺസ് തന്റെ കരിയറിലെ ഏറ്റവും മികച്ച ഒന്നാണെന്ന് മത്സരശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു.
ഈ അവിശ്വസനീയമായ വിജയം ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെയും സന്തോഷിപ്പിച്ചു. ഈ ഗംഭീര വിജയത്തിന് ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ
അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന വിരാട് കോലിയും ഹാർദിക് പാണ്ഡ്യയും ചേർന്ന കൂട്ടുകെട്ടാണ് ഇന്ത്യയെ കൂട്ടത്തകർച്ചയിൽ നിന്ന് രക്ഷിച്ചത്.
മെല്‍ബണ്‍: ടി20 ലോകകപ്പ് സൂപ്പര്‍ 12ല്‍ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക്