ഇഡി ചുമതലകൾ നിർവഹിക്കുന്നതിലും അധികാരങ്ങൾ വിനിയോഗിക്കുന്നതിലും പരാജയപ്പെട്ടു; വിമർശനവുമായി സുപ്രീം കോടതി
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള കുറ്റകൃത്യത്തിൽ പ്രതി കുറ്റക്കാരനാണെന്ന് വിശ്വസിക്കാൻ ED പ്രത്യേകം കാരണം കണ്ടെത്തണം
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള കുറ്റകൃത്യത്തിൽ പ്രതി കുറ്റക്കാരനാണെന്ന് വിശ്വസിക്കാൻ ED പ്രത്യേകം കാരണം കണ്ടെത്തണം
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ എം 3 എമ്മിന്റെ ഡയറക്ടര്‍മാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് വിമര്‍ശനം.
ജസ്റ്റിസ് എസ്‌കെ കൗളിനെ കൂടാതെ ജസ്റ്റിസ് സഞ്ജീവ് ഖന്ന, ബേല എം ത്രിവേദി എന്നിവരും ഇഡിയുടെ അധികാരങ്ങൾ പുനഃപരിശോധിക്കുന്ന
അയൽ സംസ്ഥാനമായ കർണാടക ആവശ്യപ്പെടുന്നത് പോലെ ഇനി ചർച്ചകൾക്ക് സാധ്യതയില്ലെന്ന് പറഞ്ഞ സംസ്ഥാന ജലവിഭവ മന്ത്രി ദുരൈമുരുഗൻ
അതിനിടെ, ഉദയനിധി സ്റ്റാലിനും അദ്ദേഹത്തിന്റെ നിലപാടുകളെ പിന്തുണച്ച കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയ്‌ക്കെതിരെയും നടപടിയെടുക്കാൻ
ക്രൈം റിപ്പോര്‍ട്ടിങ്ങില്‍ പ്രതികളുടെയും ഇരകളുടെയും ബന്ധുക്കളുടെയും അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ
കഴിഞ്ഞ വർഷം ഒക്‌ടോബര്‍ 18ന് ഉമറിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഡല്‍ഹി ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവിനെ വെല്ലുവിളിച്ചാണ്
അതേസമയം കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതില്‍ സമയക്രമം തീരുമാനിക്കാനാവില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്.
ഇതോടൊപ്പം തന്നെ അവാര്‍ഡ് നിര്‍ണയത്തില്‍ അക്കാഡമി ചെയര്‍മാന്റെ ഭാഗത്ത് നിന്നും പരിധി വിട്ട ഇടപെടലുണ്ടായെന്നും ഹര്‍ജിക്കാരന്‍
അന്വേഷണവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട ചില വ്യവസ്ഥകള്‍ ഇഡി ലംഘിച്ചെന്ന പ്രതികളുടെ വാദത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ്