17 വയസായ പെൺകുട്ടിയുടെയും മാതാവിന്റെയും പരാതി; യെഡിയൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ്
ഒരിക്കൽ ഔദ്യോഗിക കൂടികാഴ്ചക്കിടെ പെൺകുട്ടിയോട് യെഡിയൂരപ്പ മോശമായി പെരുമാറിയെന്നാണ് പരാതി. സംഭവത്തിൽ ഇതുവരെ യെഡിയൂരപ്പ
ഒരിക്കൽ ഔദ്യോഗിക കൂടികാഴ്ചക്കിടെ പെൺകുട്ടിയോട് യെഡിയൂരപ്പ മോശമായി പെരുമാറിയെന്നാണ് പരാതി. സംഭവത്തിൽ ഇതുവരെ യെഡിയൂരപ്പ
കട്ടപ്പന അതിവേഗ കോടതിയാണ് കേസിലെ പ്രതിയെ അർജുനനെ വെറുതെ വിട്ടത്. പ്രതിയെ വെറുതെ വിട്ടു എന്ന് മാത്രമാണ് കോടതി പരാമർശം.
കുട്ടിയുടെ അമ്മ കോടതി വളപ്പില്‍ നീതി തേടി നിലവിളിക്കുമ്പോള്‍ ആ ശബ്ദം കേരളത്തെ ഒന്നാകെ പൊള്ളിക്കുന്നുണ്ട്. മകളെ നഷ്ടപ്പെട്ട കുടുംബത്തിന്
പ്രതിക്കെതിരെ 16 വകുപ്പുകളാണ് ചുമത്തിയിരുന്നതെങ്കിലും 13 വകുപ്പുകളിലാണ് ശിക്ഷ നല്‍കിയത്. കൊലപാതകക്കുറ്റത്തിന് 302-ാം വകുപ്പ് പ്രകാരം
ഇതോടൊപ്പം, മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസിലെ കൂട്ടു പ്രതിയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെന്നും അദ്ദേഹം ആരോപിച്ചിരുന്നു
വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ ആകെ പുറത്ത് വന്നത് വിദ്യയുടെയും, നിഖിലിന്റെയും കാര്യങ്ങള്‍ മാത്രം. അന്വേഷിച്ച് പുറകെപോയാല്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാകും.
പൊലീസ് ഏത് നിമിഷവും ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് അറസ്റ്റ് ചെയ്യാം എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പോക്‌സോ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
കുട്ടിയുടെ അച്ഛന്റെ രേഖാമൂലമുള്ള പരാതി ലഭിച്ചത് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം
പ്രമാടം കൈതക്കര സ്വദേശിയായ ബിനുവിനെയാണ് പത്തനംതിട്ട പോക്സോ കോടതി ശിക്ഷിച്ചത്. 2020 ലായിരുന്നു ബന്ധു വീട്ടിലെത്തിയ 15 വയസുകാരിയെ പ്രതി
കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചതിനാണ് ഇയാൾ പിടിയിലായത്.