കോൺഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്ന അനിൽ ആന്റണി പറഞ്ഞത് എ.കെ. ആന്റണിയെ ഉദ്ദേശിച്ചു തന്നെ: എം എം ഹസൻ
80 വയസു കഴിഞ്ഞ ഹസനെ പോലെയുള്ളവരാണ് കാലഹരണപ്പെട്ടവരെന്ന് വിളിച്ചതെന്നാണ് അനിലിന്റെ മറുപടി. ഈ മറുപടിക്ക് പിന്നാലെ
80 വയസു കഴിഞ്ഞ ഹസനെ പോലെയുള്ളവരാണ് കാലഹരണപ്പെട്ടവരെന്ന് വിളിച്ചതെന്നാണ് അനിലിന്റെ മറുപടി. ഈ മറുപടിക്ക് പിന്നാലെ
സജി മഞ്ഞക്കടമ്പന് യുഡിഎഫ് എല്ലാ സ്ഥാനമാനങ്ങളും നൽകിയെന്ന കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ പ്രസ്താവനകളോട്
രാജസ്ഥാനിലെ ചുരു, ബാര്‍മര്‍,ടോങ്ക്, ദൗസ, നഗൗര്‍, കരൗളി എന്നീ മണ്ഡലങ്ങളിലും സമാന അവസ്ഥയാണെന്ന് സര്‍വേയില്‍ പറയുന്നു. ഇതിനെ തുടർന്ന്
എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന അഴിമതിക്കേസുകളിൽ മൂന്ന് ശതമാനം പേർ മാത്രമാണ് രാഷ്ട്രീയവുമായി ബന്ധപ്പെട്ടതെന്നും ബാക്കി
അച്ഛന്റെ ദുഖം അനിൽ മനസിലാക്കണം. അനിൽ തീവ്ര ബിജെപി നയങ്ങൾ പറയുന്നത് കേൾക്കുമ്പോൾ ദുഖമുണ്ട്. താൻ മകനെ പോലെ കണ്ട്
1984 ഒക്ടോബർ 31ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അംഗരക്ഷകരായിരുന്ന ബിയാന്ത് സിങ്ങും സത്വന്ത് സിംഗും അവരുടെ
നമ്മുടെ മാധ്യമങ്ങള്‍ പ്രധാനമന്ത്രിക്ക് ജയ് വിളിക്കുകയാണ്. മാധ്യമങ്ങളുടെ തലപ്പത്ത് പോലും പിന്നാക്ക വിഭാഗങ്ങളില്‍ നിന്നും ആരുമില്ല. പ്രതിഷേധ
അങ്കമാലി റെയിൽവെ സ്റ്റേഷനിലെ ബോർഡിന് കീഴെ കാലടിയിലേക്ക് പോകാൻ ഇവിടെ ഇറങ്ങുക എന്ന് എഴുതി വക്കുന്ന പോലെയാണ് പുതിയ കാലത്തെ
അതേപോലെ തന്നെ കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് വയനാട്ടിൽ ദേശീയ രാഷ്ട്രീയം ചർച്ച ചെയ്യാതിരിക്കാനുളള സാഹചര്യം ഉണ്ടാക്കിയത് .
തെരഞ്ഞെടുപ്പിന് ശേഷം രാജ്യം ആര് ഭരിക്കുമെന്ന ചോദ്യത്തിന് എൻഡിഎയും ഇന്ത്യാ മുന്നണിയും ഏറെക്കുറെ ഒപ്പത്തിനൊപ്പമാണ്.