കെസിആർ, മമത ബാനർജി, അരവിന്ദ് കെജ്രിവാൾ എന്നിവർക്ക് മാത്രമേ ബിജെപിയെ തടയാൻ കഴിയൂ: കെടിആർ
ബിജെപിയുടെ ബി ടീം ആണെന്ന പ്രചാരണം അഴിച്ചുവിട്ട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിആർഎസ് പാർട്ടിയുടെ പ്രതിച്ഛായ തകർക്കാൻ
ബിജെപിയുടെ ബി ടീം ആണെന്ന പ്രചാരണം അഴിച്ചുവിട്ട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിആർഎസ് പാർട്ടിയുടെ പ്രതിച്ഛായ തകർക്കാൻ
സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുന്നതിനിടെ ചില പ്രവർത്തകർ ബാരിക്കേഡുകൾ മറികടന്ന് കയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിഷേധ
കെജ്രിവാൾ അറസ്റ്റിലായതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നിരുന്നാലും, ജയിലിനുള്ളിൽ നിന്ന് പ്രവർത്തിച്ചാലും
ഇദ്ദേഹം കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവുമായി ബന്ധപ്പെട്ടുള്ള ദുരൂഹതകളും വർദ്ധിക്കുന്നു.ലോക്കപ്പിൽ കഴിയുന്ന കെജ്രിവാളിന്
മുഖ്യമന്ത്രി നൽകിയതായി പറയപ്പെടുന്ന ഉത്തരവുമായി ബന്ധപ്പെട്ട് മന്ത്രി അതിഷിയെ ഇഡി ചോദ്യം ചെയ്തേക്കുമെന്നും റിപ്പോര്ട്ടുകളുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ്
ഇലക്ഷന് കമ്മീഷന് നിയമം പോലും ഭേദഗതി ചെയ്തു. അത് ഒരു സര്ക്കാര് സ്ഥാപനം ആക്കി മാറ്റാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര
ശനിയാഴ്ച നേരത്തെ സമർപ്പിച്ച ഹർജിയിൽ കെജ്രിവാൾ തൻ്റെ അറസ്റ്റും റിമാൻഡ് ഉത്തരവും നിയമവിരുദ്ധമാണെന്ന് വിശേഷിപ്പിച്ചിരുന്നു. വ്യാഴാഴ്ച എഎപി
കെ കവിതയുടെ കസ്റ്റഡി ഈ മാസം 26 വരെ നീട്ടിയ സാഹചര്യത്തിൽ ഇരുവരയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യൽ നടത്തും. ഇതിനിടെ
കെജ്രിവാളിനെ കണ്ടുവെന്ന് ഇഡി കസ്റ്റഡിയിരിക്കെ ശരത് ചന്ദ്ര റെഡ്ഡി മൊഴി നല്കി. അറസ്റ്റിന് ശേഷം ശരത് ചന്ദ്ര റെഡ്ഡി ഇലക്ടറൽ
കേരളത്തിലെ സി.പി.എമ്മും പിണറായി വിജയനും കേന്ദ്രത്തിലെ സംഘപരിവാർ നേതൃത്വവുമായുള്ള അവിഹിത ബാന്ധവമാണ് ഈ മൃദുസമീപനത്തിന്