ആഗോള ഇന്ധന വിപണിയിലെ ഏറ്റവും നിർണ്ണായകമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണാവകാശത്തെ ചൊല്ലി ഇറാനും അമേരിക്കയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ഹോർമുസ്
ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധമായിട്ടാണ്
ഇറാനിലെ വിവിധ നഗരങ്ങളില്‍ യുഎസ് ആക്രമണം നടത്തിയതോടെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഐആര്‍ജിസി. ഹോര്‍മുസ് പൂര്‍ണമായും അടച്ചെന്നും എല്ലാ
റഷ്യയുടെ പ്രമുഖ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റ് ഒരു നിർണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ അതിന്റെ പ്രധാന ഗുണഭോക്താക്കൾ അമേരിക്കൻ
ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബഫ്. അമേരിക്കയും ഇസ്രയേലും നടത്തുന്ന വെടിനിർത്തൽ കരാർ ലംഘനങ്ങൾ
അമേരിക്കൻ-ഇറാൻ സമാധാന ചർച്ച ധാരണയാകാതെ അലസിപ്പിരിഞ്ഞതിന് പിന്നാലെ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷ സാഹചര്യം മുറുകുന്നു. ഇറാൻ-അമേരിക്ക വെടിനിർത്ത ധാരണ നിലനിൽക്കുന്നതിനിടയിലും
ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് തുറന്നു കിടക്കുകയാണെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ഫതാലി. ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ഇന്ത്യന്‍
സംഘർഷബാധിതമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനെക്കുറിച്ചുള്ള ബഹുമുഖ ചർച്ചകൾക്കായി ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളെ യുണൈറ്റഡ് കിംഗ്ഡം (യുകെ) ക്ഷണിച്ചിട്ടുണ്ടെന്ന്
ആഗോള എണ്ണവിപണിയുടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ(ഐആർജിസി) അവകാശവാദം. കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന ഏത്