ചുഴലിക്കാറ്റുകളും പ്രകൃതിദുരന്തങ്ങളും രാജ്യത്ത് പതിവായി ഭീഷണി സൃഷ്‌ടിക്കുകയാണ്. പ്രവചനങ്ങളെല്ലാം തെറ്റിച്ചെത്തുന്ന പ്രകൃതിദുരന്തങ്ങളില്‍ നിരവധി ജീവനുകളാണ് പൊലിയുന്നത്. അതിന് ചില ഉദാഹരണങ്ങളാണ്
തമിഴ്നാട്ടിലെ ചെന്നൈയിൽ ഇപ്പോൾ കനത്ത മഴ തുടരുകയാണ്. ശക്തമായ മഴ നഗരത്തെ നിശ്ചലമാക്കി. ഈ കടുത്ത കാലാവസ്ഥ നിരവധി ജനങ്ങളുടെ
ഡൽഹിയിലെ സിവിൽ സർവീസ് പരിശീലനകേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറി മരിച്ച മൂന്നുപേരിൽ മലയാളി വിദ്യാർഥിയും. എറണാകുളം സ്വദേശി നവീനാണ് മരിച്ചത്.
2.23 ലക്ഷത്തിലധികം ആളുകൾ ദുരിതമനുഭവിക്കുന്ന ദുബ്രിയാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്, 1.84 ലക്ഷത്തോളം ആളുകളുള്ള
ഇത്തവണ മഴക്കാലപൂർവ്വ ശുചീകരണം ഏറ്റവും മോശമായ വർഷമാണിതെന്നും വിഡി സതീശൻ നിയമസഭയിൽ പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് കമ്മീ
ഇതോടൊപ്പം ഹരിദ്വാറില്‍ നിരവധി വീടുകളിലും വെള്ളം കയറി. റോഡുകള്‍ പലതിലും വെള്ളം നിറഞ്ഞിരിക്കുകയാണ്. പുഴയില്‍ വെള്ളം കുറവയിരു
ശക്തമായ ഒഴുക്കിൽ ഒരു പ്രധാന പാലത്തിന് കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് കാങ്‌പോക്പി ജില്ലാ ആസ്ഥാനത്തെ സമീപ പ്രദേശങ്ങളിൽ നിന്നുള്ള
ഹാസ്യരൂപത്തിഉള്ള ഈ പ്രതികരണത്തിൽ വര്‍ഷങ്ങളായി ഈ അവസ്ഥയ്ക്ക് ഒരു മാറ്റമില്ലാത്തത് കുറച്ച് കഷ്ടം തന്നെയാണെന്നും സബ്‌സിഡി
ഓരോ നഗരവും 200 കോടി രൂപയുടെ വെള്ളപ്പൊക്ക ദുരിത നിവാരണ പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കണം. അതിൽ 150 കോടി
വെള്ളവും വൈദ്യുതിയും പൂർണ്ണമായും ഇല്ലാതെ 24 മണിക്കൂറാണ് വിശാലിന്റെ വീട്ടില്‍ ആമിര്‍ ഖാന് കഴിയേണ്ടി വന്നത്. പ്രളയത്തില്‍ വിഷ്ണു വിശാലിന്റെ