
വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂചലനം;റിക്ടർ സ്കെയിലിൽ 5.2 രേഖപ്പെടുത്തി
ദില്ലി: വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂചലനം. വടക്കേന്ത്യൻ സംസ്ഥാനങ്ങളായ ദില്ലി, ഹരിയാന, പഞ്ചാബ്, എന്നിവിടങ്ങളിലും ജമ്മു കശ്മീരിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ
ദില്ലി: വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂചലനം. വടക്കേന്ത്യൻ സംസ്ഥാനങ്ങളായ ദില്ലി, ഹരിയാന, പഞ്ചാബ്, എന്നിവിടങ്ങളിലും ജമ്മു കശ്മീരിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ
ഇന്ന് വൈകിട്ട് 4.41 നാണ് ഡൽഹി -എന്‍സിആറില്‍ റിക്ടര്‍ സ്കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ചെറിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
പാകിസ്ഥാനിലെ ഭൂകമ്പത്തെ തുടർന്ന് സ്റ്റുഡിയോ ശക്തമായി കുലുങ്ങിയിട്ടും ഒരു ടിവി അവതാരകൻ വാർത്ത നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
ദില്ലി: ഇന്നലെയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി ഒൻപത് മരണം. മൂന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു.നിരവധി വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. വടക്കൻ
ഇക്വഡോറില്‍ രാത്രിയുണ്ടായ ഭൂകമ്ബത്തില്‍ 12 പേര്‍ മരിച്ചു. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബം പെറുവിലും അനുഭവപ്പെട്ടു. പ്രാദേശിക
പതിനായിരക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ കഴിഞ്ഞ ആഴ്‌ചയുണ്ടായ വൻ ഭൂകമ്പത്തിൽ ഏറ്റവും കൂടുതൽ ബാധിച്ച രണ്ട് പ്രവിശ്യകൾ ഒഴികെയുള്ള എല്ലാ പ്രവിശ്യകളിലും
രാജ്യത്ത് വൻ നാശവും ജീവഹാനിയും ഉണ്ടാക്കിയ ഭൂകമ്പത്തിന് 10 ദിവസത്തിന് ശേഷവും രക്ഷാപ്രവർത്തകർ ആളുകളെ പുറത്തെടുക്കുന്നത് തുടരുകയാണ്.
നൂറോളം രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ആകെ 9,046 വിദേശ ഉദ്യോഗസ്ഥർ ദുരന്തമേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും തുർക്കി വിദേശകാര്യ മന്ത്രാലയം
തുവരെ ഏകദേശം 3.5 മില്യൺ യൂറോയാണ് മെസി തുർക്കിയിലേയും സിറിയയിലേയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകിയത്.
നിലവിലെ സാഹചര്യത്തിൽ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദുമായി യു എൻ ജനറൽ സെക്രട്ടറി നടത്തിയ ചർച്ചയ്ക്കൊടുവാലാണ് അതിർത്തി തുറക്കാൻ