സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാത്തത് പിണറായി വിജയൻ ആരുടേയും മുന്നിൽ മുട്ടുമടക്കാത്ത നേതാവാണെന്ന് അറിയുന്നതിനാൽ: എകെ ബാലൻ
പ്രതിപക്ഷ ഐക്യം വേണ്ടെന്ന് കരുതുന്ന ചില പാഷാണം വർക്കിമാരാണ് ഇതിന് പിന്നിലെന്നും എ കെ ബാലൻ കുറ്റപ്പെടുത്തി.
പ്രതിപക്ഷ ഐക്യം വേണ്ടെന്ന് കരുതുന്ന ചില പാഷാണം വർക്കിമാരാണ് ഇതിന് പിന്നിലെന്നും എ കെ ബാലൻ കുറ്റപ്പെടുത്തി.
നാളെ ബെംഗളൂരുവിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ക്ഷണം മമതാ ബാനർജിക്ക് ലഭിച്ചിരുന്നു
പ്രധാന പ്രതിപക്ഷ പാർട്ടികളുടെ സംഗമ വേദിയാക്കി സത്യപ്രതിജ്ഞാ ചടങ്ങിനെ മാറ്റാൻ കോൺഗ്രസ് തീരുമാനിച്ചെങ്കിലും ഈ ഇരുവരെയും ഒഴിവാക്കുകയായിരുന്നു.
ഞാൻ ഒരുപോലെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ആയിരുന്നു, എന്നാൽ ഇപ്പോൾ നമുക്ക് ഹൈക്കമാൻഡിന്റെ തീരുമാനം അനുസരിക്കണം,
പാർട്ടിക്ക് വേണമെങ്കിൽ ആ ചുമതല എന്നെ ഏൽപ്പിക്കാം… ഞങ്ങളുടേത് ഒരു ഐക്യ വീടാണ്, ഇവിടെ ആരെയും ഭിന്നിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല
ഒരു ഊഹാപോഹങ്ങളും അവലംബിക്കരുത്, കോൺഗ്രസ് അധ്യക്ഷൻ ഒരു തീരുമാനം എടുക്കുമ്പോഴെല്ലാം നിങ്ങളെ അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്
സോണിയാ ഗാന്ധിയുടെ വീട്ടിൽ രാഹുൽ ഗാന്ധി കെസി വേണു ഗോപാലുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കെസി വേണുഗോപാൽ നേരത്തെ ഡികെയുമായി സംസാരിച്ചിരുന്നു
ബി ജെ പിക്ക് ഇനിയും തുടർച്ച ഉണ്ടായാൽ രാജ്യത്ത് സർവ്വനാശം ഉണ്ടാകുമെന്ന് ജനങ്ങൾ മനസിലാക്കണം. ബിജെപിക്കെതിരെ നിൽക്കുന്ന എല്ലാവരെയും കൂട്ടി
തെരഞ്ഞെടുപ്പിൽ വിജയിച്ച് എംഎൽഎ മാരാകുന്നത് വരെ റിസോർട്ടിലേക്ക് ഒളിച്ചുകടത്തേണ്ട ഗതികേട് ഇടതുപക്ഷ എംഎൽഎമാർക്ക് ഉണ്ടാകില്ല.
കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ ഈ വിജയത്തിന് കോൺഗ്രസ് പാർട്ടിക്ക് അഭിനന്ദനങ്ങൾ. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ ആശംസകൾ നേരുന്നു