പ്രധാനമന്ത്രി ആ പദവിയുടെ മഹത്വത്തെ മറന്നുകൊണ്ട് പരസ്യമായി വർഗീയത പറയുന്നു: മുഖ്യമന്ത്രി
മാന്യതയുടേയും മനുഷ്യത്വത്തിൻ്റേയും സീമകൾ ലംഘിക്കാൻ അവർക്ക് മടിയില്ല. നുണകളിലൂടെ അവർ രാജ്യത്തെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാൻ നോ
മാന്യതയുടേയും മനുഷ്യത്വത്തിൻ്റേയും സീമകൾ ലംഘിക്കാൻ അവർക്ക് മടിയില്ല. നുണകളിലൂടെ അവർ രാജ്യത്തെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാൻ നോ
അവസാന 10 വർഷം കൊണ്ട് മോദി 22 ശതകോടീശ്വരൻമാരെയാണ് സൃഷ്ടിച്ചത്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു പാർട്ടി (ബിജെപി) ഭരണഘട
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇപ്പോൾ 75 വർഷം പിന്നിട്ടു, ഇതിൽ 55 വർഷം രാജ്യം ഭരിച്ച കോൺഗ്രസ് ആരുടെ താലിമാലയാണ്
കോണ്‍ഗ്രസ് കേന്ദ്രത്തിൽ അധികാരത്തില്‍ വരാനോ തീരുമാനങ്ങളെടുക്കാനോ പോകുന്നില്ല. ഞാന്‍ ഈ രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പ് തരികയാണ്, പൗരത്വ
സി.പി.എം ഇപ്പോള്‍ അധിക്ഷേപിക്കുന്നതും തോന്ന്യാസ പരാമര്‍ശങ്ങള്‍ നടത്തുന്നതുമെല്ലാം ബി.ജെ.പിക്കെതിരെയല്ലെന്നും രാഹുല്‍
ഞങ്ങൾ വീണ്ടും വ്യക്തിനിയമം പുനഃസ്ഥാപിക്കുമെന്ന് അവർ പറയുന്നു. ഇക്കൂട്ടർ ശരിയത്ത് നിയമം നടപ്പിലാക്കും…," അദ്ദേഹം കൂട്ടിച്ചേർത്തു. "ജന
ലോക്സഭാ തെരഞ്ഞെടുപ്പിലെ വടകരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്കെതിരായ സൈബർ ആക്രമണത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയെന്ന്
കോണ്‍ഗ്രസിനെ വിജയിപ്പിക്കുന്നത് ബിജെപിയെ ജയിപ്പിക്കുന്നതിന് തുല്യമാണ്. രാജ്യത്തെ മതനിരപേക്ഷതയും ഭരണഘടനയും നിലനില്‍ക്കുമോ എന്ന
ഇന്ന് മധ്യപ്രദേശിലെ സത്നയിലും ജാർഖണ്ഡിലെ റാഞ്ചിയിലും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ രാഹുൽ ഗാന്ധി പങ്കെടുക്കാൻ തീരുമാനിച്ചിരുന്നു
തെരഞ്ഞെടുപ്പായപ്പോൾ കോണ്‍ഗ്രസ് വല്ലാതെ ബേജാറാകുന്ന വാര്‍ത്തയാണ് വരുന്നത്. ജനങ്ങള്‍ ഇടതുപക്ഷത്തിനായി ചിന്തിക്കുന്നതാണ് അറിയുന്നത്.