കൈ കാണിച്ചാൽ നിർത്തണം; കാസര്‍കോട്-കോട്ടയം മിന്നല്‍ ബസ് ആക്രമിച്ച പ്രതികള്‍ പിടിയില്‍
കഴിഞ്ഞ ദിവസം രാത്രി 9.45ന് കാസർകോട് ജില്ലയിലെ നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷനില്‍വച്ചാണ് ബസ്സിനുനേരെ ആക്രമണമുണ്ടായത്.
കഴിഞ്ഞ ദിവസം രാത്രി 9.45ന് കാസർകോട് ജില്ലയിലെ നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷനില്‍വച്ചാണ് ബസ്സിനുനേരെ ആക്രമണമുണ്ടായത്.
സുരക്ഷാവീഴ്ച ഗുരുതരമായ പ്രശ്നമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. "ഞങ്ങൾ പാർലമെന്റിൽ ആഭ്യന്തര മന്ത്രിയുടെ
ഏകദേശം 0 മിനിറ്റിനിടെ ഇസ്രയേലിനെതിരെ 5000ൽ അധികം റോക്കറ്റുകൾ അയച്ചതായി ഹമാസ് അവകാശപ്പെട്ടിരുന്നു. ധാരാളം ഹമാസ്
ചെക്കപ്പിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ മാധ്യമ പ്രവർത്തകരെന്ന വ്യാജേന എത്തിയ മൂന്ന് പേർ കൊലപ്പെടുത്തുകയായിരുന്നു
സംഘടിച്ചെത്തിയ ബിജെപി ഗുണ്ടകൾ ജയ് ശ്രീറാം, ഗോ ബാക്ക് മുദ്രാവാക്യങ്ങളുയർത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു എന്ന് എളമരം കരിം എംപി പറയുന്നു.
ഇതിൽ ഗുരുതരമായി പരിക്കേറ്റ സുജാതയെ മാവേലിക്കര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.30 നോടെ കലതി കുറ്റി ഭാഗത്തു
സംഭവത്തിലെ രണ്ടാമത്തെ പ്രതിക്കായി തെരച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം തൃശൂർ കുഴിക്കാട്ടുശ്ശേരിയിൽ വെച്ചായിരുന്നു സംഭവം.
ഇസ്രായേൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ടൈബീരിയാസ് തടാകം എന്നും അറിയപ്പെടുന്ന ഗലീലി കടലിന്റെ ദിശയിൽ നിന്നാണ് മിസൈലുകൾ വന്നത്.
അഫ്‌ഗാനിൽ രണ്ടാം വർഷത്തിലേക്ക് അധികാരത്തിലേക്ക് തിരിച്ചെത്തിയ താലിബാന്‍ ഭരണാധികാരികള്‍ ടിടിപിയുമായി സമാധാന ചർച്ചകൾക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നു
ഇന്ന് ഉക്രൈനിന്റെ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു .